വടക്കാഞ്ചേരി: തൃശൂർ കുണ്ടന്നൂരിൽ വൻ വിദേശ മദ്യവേട്ട. 75 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം വടക്കാഞ്ചേരി പോലീസ് പിടിച്ചെടുത്തു. കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചു പോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൽ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്‍റെ 150 കുപ്പി മദ്യമാണ് പോലീസ് പിടികൂടിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം വിൽപ്പന നടത്താനും, ഒന്നാം തീയതി ബീവറേജുകളും ബാറുകളും അവധിയായതിനാൽ അനധികൃത വിപണനം നടത്തുന്നതിനുമായും സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. നേരത്തെയും ഇയാളിൽനിന്നും മദ്യം പോലീസ് പിടികൂടിയിരുന്നു.