ജമ്മുകാഷ്മീരിലെ നിയന്ത്രണ രേഖയിൽ തീപിടിത്തം; നിരവധി മൈനുകൾ പൊട്ടിത്തെറിച്ചു
ജമ്മുകാഷ്മീരിലെ നിയന്ത്രണ രേഖയിൽ തീപിടിത്തം; നിരവധി മൈനുകൾ പൊട്ടിത്തെറിച്ചു
Thursday, May 30, 2024 11:51 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) കാട്ടുതീയെത്തുടർന്ന് നിരവധി മൈനുകൾ പൊട്ടിത്തെറിച്ചു. സാംബ, ജമ്മു ജില്ലകളിലെ വനമേഖലകളിലും തീപിടിത്തം ഉണ്ടായി.

സാംബയിൽ, പുർമണ്ഡല് പ്രദേശത്താണ് തീ പടർന്നത്. തുടർന്ന് സമീപ ഗ്രാമങ്ങളിലേക്കും തീ പടർന്നു. ഗ്രാമവാസികൾ അറിയിച്ചതനുസരിച്ചെത്തിയ അഗ്നിശമന സേനയാണ് തീ അണച്ചത്.

ചില ആളുകൾ വ്യക്തി താത്പര്യത്തിനായി വനത്തിൽ തീയിടുകയും വനഭൂമി നശിപ്പിക്കുകയും ചെയ്യുന്നതായി ഗ്രാമവാസികൾ ആരോപിച്ചു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അവർ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.


പൂഞ്ച് ജില്ലയിലെ മെൻധാർ ഉപമേഖലയിലെ മങ്കോട്ടിലെ ഫോർവേഡ് ഏരിയയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) കാട്ടുതീ കാരണം നിരവധി മൈനുകൾ പൊട്ടിത്തെറിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<