വടക­ര: സ്­ത്രീ­വി­രു­ദ്ധ പ­രാ­മര്‍­ശ­ത്തില്‍ ആര്‍­എം­പി നേ­താവ് കെ.എ­സ്. ഹ­രി­ഹര­ന്‍റെ മൊ­ഴി­യെ­ടുത്തു. രാവിലെ വടകര സ്റ്റേഷനിലെത്തിയ ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പ­രാ­മര്‍­ശം തെ­റ്റാ­ണെ­ന്ന് തോ­ന്നി­യതു­കൊ­ണ്ടാ­ണ് താന്‍ ഖേ­ദ­പ്ര­കട­നം ന­ട­ത്തി­യതെന്ന് ഹരിഹരൻ പ്രതികരിച്ചു. എന്നിട്ടും കേസുമായി മൂന്നോട്ട് പോകുന്നത് രാഷ്ട്രീയ വേട്ടയാടലിന്‍റെ ഭാഗമാണ്.

ത­ന്‍റെ വീ­ടി­ന് നേ­രേ­യുണ്ടാ­യ ആ­ക്ര­മ­ണ­ത്തില്‍ പ്രതികളായവരെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. തനിക്കും കെ.കെ. രമയ്ക്കും എതിരേ സൈബർ ആക്രമണം തുടരുകയാണെന്നും ഹരിഹരൻ പറഞ്ഞു.

വടകര­യില്‍ യുഡിഎഫ് ­ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരി­ഹര­ന്‍റെ വിവാദപരാമര്‍­ശം. ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കു­മോയെന്നും ഒ­രു ന­ടി­യു­ടെ പേ­ര് പ­റ­ഞ്ഞ ശേ­ഷം അ­വ­രു­ടെ വീഡിയോ ഉ­ണ്ടാ­ക്കി­യെ­ന്ന് പ­റ­ഞ്ഞാല്‍ മ­ന­സി­ലാ­ക്കാ­മെ­ന്നുമായിരുന്നു പ­രാ­മര്‍ശം.