സം­സ്ഥാന­ത്ത് പ­ല­യി­ടത്തും ക­ട­ലാ­ക്രമ­ണം; വീ­ടു­ക­ളില്‍ വെ­ള്ളം കയ­റി; ഓ­റ­ഞ്ച് അ­ലേര്‍­ട്ട് തു­ട­രുന്നു
സം­സ്ഥാന­ത്ത് പ­ല­യി­ടത്തും ക­ട­ലാ­ക്രമ­ണം; വീ­ടു­ക­ളില്‍ വെ­ള്ളം കയ­റി; ഓ­റ­ഞ്ച് അ­ലേര്‍­ട്ട് തു­ട­രുന്നു
Sunday, May 5, 2024 12:05 PM IST
തിരുവനന്തപുരം: സംസ്ഥാ­ന­ത്തെ തീ­രദേ­ശ മേ­ഖ­ല­യില്‍ ക­ട­ലാ­ക്ര­മ­ണം. കൊല്ലം മു­ണ്ട­യ്­ക്ക­ലില്‍ നൂ­റ് മീ­റ്റ­റോ­ളം ക­ടല്‍ ക­ര­യി­ലേ­ക്ക് ക­യറി. ക­ട­ലാ­ക്ര­മ­ണ­ത്തി­ല്‍ കു­ടി­വെള്ള പൈ­പ്പു­കളും ത­കര്‍­ന്ന­തോ­ടെ നാ­ട്ടു­കാര്‍ ദു­രി­ത­ത്തി­ലാണ്.

കൊല്ലം പൂ­ത്തു­റ­യില്‍ ഇ­ന്ന് രാ­വി­ലെ വീണ്ടും ക­ട­ലാ­ക്ര­മ­ണ­മു­ണ്ടാ­യി. രാ­വി­ലെ ഏ­ഴോ­ടെ തീ­ര­ദേശ­ത്തെ ഒ­രു വീ­ട്ടി­ലേ­ക്ക് വെ­ള്ളം ക­യറി. ഇ­വ­രെ ഇ­വി­ടെ­നി­ന്ന് മാ­റ്റി­യി­ട്ടുണ്ട്. ശ­നി­യാഴ്­ച രാ­ത്രി­യില്‍ മേ­ഖ­ല­യില്‍ ക­ട­ലാ­ക്ര­മ­ണം രൂ­ക്ഷ­മാ­യി­രുന്നു. മൂ­ന്ന് വീ­ടു­ക­ളില്‍ വെ­ള്ളം ക­യ­റി­യ­തോ­ടെ രാത്രി ത­ന്നെ ഇവരെ ഇ­വി­ടെ­നി­ന്ന് മാ­റ്റി­യി­രു­ന്നു.

ആലപ്പുഴ തൃക്കു­ന്ന­പ്പു­ഴ­യിലും ശ­നി­യാഴ്­ച രാ­ത്രി­യോ­ടെ നേരിയ തോ­തില്‍ ക­ട­ലാ­ക്രമ­ണം ഉ­ണ്ടായി. മൂ­ന്ന് കു­ടും­ബങ്ങ­ളെ ഇ­വി­ടെ­നി­ന്ന് മാ­റ്റി­പാര്‍­പ്പി­ച്ചി­ട്ടുണ്ട്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്‍റെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കടന്ന­ത്.


അ­തേ­സമ­യം ക­ള്ളക്ക­ടല്‍ പ്ര­തി­ഭാസ­ത്തെ തു­ടര്‍­ന്ന് കേരളാ തീരത്ത് ഓറഞ്ച് അലേര്‍ട്ട് തു­ട­രു­ക­യാണ്. ഇന്ന് അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെ­ന്നാ­ണ് മു­ന്ന­റി­യിപ്പ്.

തീരത്ത് കിടന്ന് ഉറങ്ങ­രു­തെ­ന്ന് പൊ­തു­ജ­ന­ങ്ങള്‍­ക്ക് നിര്‍­ദേ­ശം നല്‍­കി­യി­ട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<