ന്യൂ­ഡല്‍ഹി: രാ­ഷ്ട്ര­പ­തി­ക്കെ­തി­രേ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ച് കേ­ര­ള സര്‍­ക്കാര്‍. നി­യമ­സ­ഭ പാ­സാക്കി­യ ബില്ലു­ക­ളില്‍ തീ­രു­മാ­നം വൈ­കു­ന്ന­തി­നെ­തി­രെ­യാ­ണ് ഹര്‍ജി.

ഗ­വര്‍­ണര്‍ രാ­ഷ്ട്ര­­പ­തി­ക്ക് അ­യ­ച്ച മൂ­ന്ന് ബില്ലു­ക­ളില്‍ തീ­രു­മാ­നം എ­ടു­ക്കു­ന്നി­ല്ലെ­ന്ന് കാ­ട്ടി­യാ­ണ് സം­സ്ഥാ­നം റി­ട്ട് ഹര്‍­ജി നല്‍­കി­യത്. സംസ്ഥാ­ന ചീ­ഫ് സെ­ക്ര­ട്ട­റിയും ടി.പി.രാ­മ­കൃ­ഷ്ണന്‍ എം­എല്‍­എ­യു­മാ­ണ് കേ­സി­ലെ ഹര്‍­ജി­ക്കാര്‍. രാ­ഷ്­ട്ര­പ­തി­യു­ടെ സെ­ക്ര­ട്ട­റി­യെയും ഗ­വര്‍­ണ­റെയും കേ­സില്‍ ക­ക്ഷി ചേര്‍­ത്തി­ട്ടുണ്ട്.

നി­യമ­സ­ഭ പാ­സാക്കി­യ ഏ­ഴ് ബില്ലു­ക­ളാ­ണ് ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍ രാ­ഷ്ട്ര­­പ­തി­ക്ക് അ­യ­ച്ചത്. ഇ­തില്‍ ലോ­കാ­യു­ക്ത ബില്ലി­ന് മാ­ത്ര­മാ­ണ് അം­ഗീ­കാ­രം ല­ഭിച്ചത്. മ­റ്റ് മൂ­ന്ന് ബില്ലു­കള്‍ രാ­ഷ്­ട്രപ­തി തി­രി­ച്ച­യ­ച്ചി­രുന്നു.

എ­ന്നാല്‍ ശേ­ഷി­ക്കു­ന്ന മൂ­ന്ന് ബില്ലു­ക­ളില്‍ രാ­ഷ്­ട്രപ­തി തീ­രു­മാ­നം എ­ടു­ത്തി­രു­ന്നില്ല. ഇ­­ത് ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് സം­സ്ഥാ­നം കോ­ട­തി­യെ സ­മീ­പി­ച്ചത്.