കൊ­ച്ചി: കാട്ടാ­ന വ­യോ­ധി­ക­യു­ടെ ജീ­വ­നെ­ടു­ത്ത സം­ഭ­വ­ത്തില്‍ കോ­ത­മം­ഗല­ത്ത് മൃ­ത­ദേ­ഹ­വു­മാ­യി ന­ട­ത്തിയ പ്ര­തി­ഷേ­ധ­ത്തില്‍ എ­റ­ണാ­കു­ളം ഡി­സി­സി പ്ര­സിഡന്‍റ് മു­ഹമ്മ­ദ് ഷി­യാ­സി­ന് ഹൈ­ക്കോട­തി­യുടെ വി­മര്‍­ശ­നം.

മോര്‍­ച്ച­റി­യില്‍­നി­ന്ന് മൃ­ത­ദേ­ഹം പു­റത്തു­കൊണ്ടു­പോയ­ത് വീ­ട്ടു­കാ­രു­ടെ സ­മ്മ­ത­മില്ലാ­തെയ­ല്ലേ എ­ന്ന് കോട­തി ചോ­ദിച്ചു. രാ­ഷ്­ട്രീ­യനേ­ട്ട­ത്തി­ന് വേ­ണ്ടിയ­ല്ലേ പ്ര­തി­ഷേ­ധം സം­ഘ­ടി­പ്പി­ച്ച­തെന്നും കോട­തി ചോദ്യം ഉ­ന്ന­യിച്ചു. കോ­ത­മം­ഗല­ത്തെ പ്ര­തി­ഷേ­ധ­ത്തി­ന്‍റെ പേ­രി­ല്‍ പോ­ലീ­സ് തു­ടര്‍­ച്ച­യാ­യി ത­നി­ക്കെ­തി­രേ കേ­സു­കള്‍ എ­ടു­ക്കു­ന്നെ­ന്ന് കാ­ട്ടി ഷി­യാ­സ് നല്‍കി­യ ഹര്‍­ജി പ­രി­ഗ­ണി­ക്കു­ക­യാ­യി­രു­ന്നു കോ­ട­തി.

പ്ര­തി­ഷേ­ധ­ത്തി­നി­ടെ പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥ­നെ മര്‍­ദി­ച്ച­തില്‍ കേ­സെ­ടു­ക്ക­രു­തെന്നാണോ പ­റ­യു­ന്ന­തെ­ന്ന് കോട­തി ചോ­ദി­ച്ചു. കേ­സു­കള്‍ എ­ടു­ത്ത് നി­ര­ന്ത­ര­മാ­യി ഉ­പ­ദ്ര­വി­ക്കു­ന്നു­ണ്ടെ­ങ്കില്‍ കോ­ട­തി­യെ സ­മീ­പി­ക്കാം.

എ­ന്നാല്‍ രാ­ഷ്­ട്രീ­യ നേ­ട്ട­ത്തി­ന് വേ­ണ്ടി ചെയ്­ത തെ­റ്റു­കള്‍ ശ­രി­യാ­ണെ­ന്ന് പ­റ­യാ­നാകു­മോ­യെന്നും കോട­തി ചോ­ദി­ച്ചു. ഹര്‍­ജി അ­ടു­ത്ത വ്യാ­ഴാ­ഴ്­ച കോട­തി വീണ്ടും പ­രി­ഗ­ണി­ക്കും.