തിരുവനന്തപുരം: നാളെ ബിജെപിയിലേക്ക് വരാൻ സാധ്യതയുള്ള നേതാവാണ് കെ. മുരളീധരനെന്നും മുരളീധരന് ശക്തമായ മറുപടി നൽകണമെന്നുമുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.

മറുപടി വേണ്ടന്ന് വയ്ക്കുന്നത് കുറച്ചുകഴിഞ്ഞാൽ അദ്ദേഹത്തെ മുരളീധരൻ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരനെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം, പത്മജയെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് മുരളീധരൻ രംഗത്തെത്തി. പ­ത്മ­ജ­യു­ടെ ബി­ജെ­പി പ്ര­വേ­ശം ദൗര്‍­ഭാ­ഗ്യ­ക­ര­മെ­ന്നും കോണ്‍­ഗ്ര­സ് എല്ലാ­ക്കാ­ലത്തും പ­ത്മ­ജ­യ്­ക്ക് മു­ന്തി­യ പ­രി­ഗ­ണ­ന­യാ­ണ് കൊ­ടു­ത്തി­ട്ടു­ള്ളതെന്നും മുരളീധരൻ പറഞ്ഞു.

പ­ത്മജ­യെ വ­ളര്‍­ത്തി വ­ലു­താ­ക്കിയ­ത് കോണ്‍­ഗ്ര­സ് പാര്‍­ട്ടി­യാണ്. വി­ജ­യ­സാ­ധ്യ­ത­യു­ള്ള സീ­റ്റു­ക­ളാണ് എ­പ്പോ­ഴും നല്‍­കി­യത്. തെ­ര­ഞ്ഞെ­ടു­പ്പില്‍ ചി­ലര്‍ കാ­ല് വാ­­രാന്‍ നോ­ക്കി­യെ­ന്നാ­ണ് ആ­രോ­പണം.

ഏ­തെ­ങ്കിലും ചി­ല വ്യ­ക്തി­കള്‍ കാ­ലു­വാ­രി­യാല്‍ തെ­ര­ഞ്ഞെ­ടു­പ്പില്‍ തോല്‍­ക്കു­മോ­യെ­ന്ന് മു­ര­ളീ­ധന്‍ ചോ­ദി­ച്ചു. പ­ത്മജ­യെ പാര്‍­ട്ടി­യില്‍ ചേര്‍­ത്തതു­കൊ­ണ്ട് കാല്‍­ക്കാശി­ന്‍റെ ഗു­ണം ബി­ജെ­പി­ക്കു­ണ്ടാ­കില്ല.

കേരളത്തിൽ എല്ലാ സ്ഥ­ലത്തും ബി­ജെ­പി മൂന്നാം സ്ഥാ­ന­ത്തേ­ക്ക് ത­ള്ള­പ്പെ­ടും. അ­തി­ന് യു­ഡിഎ­ഫ് ഒ­റ്റ­ക്കെ­ട്ടാ­യി പ്ര­വര്‍­ത്തി­ക്കു­മെന്നും മു­ര­ളീ­ധ­രന്‍ കൂ­ട്ടി­ച്ചേര്‍ത്തു.

വർഗീയതയോട് ഒരിക്കലും സന്ധി ചെയ്യാതിരുന്ന ആളാണ് കെ.കരുണാകരൻ. അച്ഛന്‍റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സങ്കികള്‍ നിരങ്ങാന്‍ തങ്ങള്‍ സമ്മതിക്കില്ല. ഒറ്റക്കെട്ടായി പ്രതിരോധിക്കും.

പത്മജയുമായുള്ള തന്‍റെ എല്ലാ ബന്ധവും അവസാനിച്ചു. പാർട്ടി പറഞ്ഞാൽ വടകരയിൽ താൻ തന്നെ മത്സരിക്കുമെന്നും മുര­ളീ­ധ­രന്‍ പ്രതികരിച്ചു.