മോദിക്കെതിരായ പരാമർശം; കേജരിവാളിനും പ്രിയങ്കയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
മോദിക്കെതിരായ പരാമർശം; കേജരിവാളിനും പ്രിയങ്കയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
Tuesday, November 14, 2023 10:48 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്ഷേപകരവും സ്ഥിരീകരിക്കാത്തതുമായ പരാമർശങ്ങളുടെ പേരിൽ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാളിനും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്.

എഎപിയുടെ എക്സിലെ രണ്ട് പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് കേജരിവാളിനു നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്തതും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയതിനാണ് പ്രിയങ്കയ്ക്ക് നോട്ടീസ് നൽകിയത്.

മധ്യപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രിക്കെതിരെ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ പ്രസ്താവനകൾ പ്രിയങ്ക നടത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. വ്യാഴാഴ്ച രാത്രി എട്ടിനകം പ്രിയങ്കയോട് വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.


നരേന്ദ്ര മോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചുവെന്ന അടിസ്ഥാനരഹിതവും തെറ്റായതുമായ അവകാശവാദമാണ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയിൽ ബിജെപി ആരോപിച്ചു.

ആം ആദ്മി പാർട്ടിയോടും വ്യാഴാഴ്ച രാത്രി എട്ടിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഎപി അധാർമികമായ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയായിൽ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടി നവംബർ പത്തിനാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, രാജ്യസഭാ എംപി അനിൽ ബലൂനി, ഓം പഥക് എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘമാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് പാനലിനെ സമീപിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<