ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി പരിശോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് ബിനോയ് വിശ്വം എംപി. യാത്രക്കാരുടെ സുരക്ഷയുൾപ്പെടെയുളള വിശദാംശങ്ങൾ പരിശോധിക്കാൻ ഉന്നതതല കമ്മീഷനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു

കോഴിക്കോട്-ദമ്മാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയതിനാൽ 176 യാത്രക്കാർ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

ഓരോ വിമാനവും പുറപ്പെടുന്നതിന് മുമ്പ് ചെയ്യേണ്ട കൃത്യമായ പരിശോധനകൾ എന്തൊക്കെയാണെന്ന് 1937ലെ വിമാന ചട്ടങ്ങളിൽ വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ട്. ലാഭം നേടുന്നതിൽ മാത്രമാണ് വിമാന കമ്പനികളുടെ ആശങ്ക. അവരുടെ ലാഭത്തേക്കാൾ ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണം. ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.