സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെയുടെ നിര്യാണത്തിൽ വികാരനിർഭരമായ കുറിപ്പുമായി ബ്രസീല്‍ ഫുട്ബോളർ നെയ്മർ. പെലെയ്ക്ക് മുമ്പ്, 10 എന്നത് വെറുമൊരു സംഖ്യ മാത്രമായിരുന്നെന്ന് നെയ്മർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

""ജീവിതത്തിന്‍റെ പല സന്ദര്‍ഭങ്ങളിലും ഈ വാക്കുകള്‍ താന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആ വാക്കുകൾ മനോഹരമാണ്, അപൂർണ്ണമാണ്. ഞാൻ പറയും, പെലെയ്ക്ക് മുന്‍പ് ഫുട്ബോള്‍ ഒരു കായിക വിനോദം മാത്രമായിരുന്നു. പെലെ എല്ലാം മാറ്റി. ഫുട്ബോളിനെ പെലെ ഒരു കലയാക്കി, വിനോദോപാധിയാക്കി.

ദരിദ്രർക്ക് ശബ്ദ നല്‍കി, ഭൂരിഭാഗവും കറുത്ത വംശജര്‍ക്ക്. ബ്രസീലിന് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ ലഭിച്ചു. ഫുട്ബോളും ബ്രസീലും അവരുടെ നിലവാരം മികച്ചതാക്കി. രാജാവിന് നന്ദി. അദ്ദേഹം പോയി, എന്നാല്‍ അദ്ദേഹത്തിന്‍റെ മാജിക് ഇവിടെ തന്നെയുണ്ട്. പെലെ അനശ്വരനാണ്.''-നെയ്മർ കുറിച്ചു.