വോളി അസോസിയേഷനിലെ അഴിമതി: മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നു താരങ്ങൾ
Thursday, March 23, 2017 11:43 AM IST
കൊച്ചി: സംസ്ഥാന വോളിബാൾ അസോസിയേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയും ശ്രദ്ധയിൽപ്പെടുത്താൻ മുഖ്യമന്ത്രി, കായിക മന്ത്രി, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് എന്നിവരെ നേരിൽ കാണുമെന്ന് വോളിബാൾ താരങ്ങളും സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട താരങ്ങളും പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന വോളിബോൾ സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തതിന് സംസ്ഥാന വോളിബാൾ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി അടക്കം ആറുപേരെ പ്രസിഡന്‍റ് സസ്പെൻഡ് ചെയ്തതായി കത്ത് നൽകിയിരുന്നു.

അസോസിയേഷന്‍റെ ഈ നടപടിയിലൂടെ സെക്രട്ടറിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ പ്രതികാര നടപടിയെടുക്കുകയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും താരങ്ങൾ വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ സസ്പെൻഷൻ നടപടി മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അവർ അറിയിച്ചു. വോളിബാൾ സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തതിന് ഭാരവാഹികളെ പുറത്താക്കുന്നതു സംഗമത്തിന്‍റെ ഉദ്ദേശ ശുദ്ധി മനസിലാക്കാതെയാണ്. വാർഷിക റിപ്പോർട്ടിൽ കൃത്യമായ വിവരങ്ങളില്ലാതെ ലക്ഷക്കണക്കിന് രൂപയാണ് അസോസിയേഷൻ കേസ് നടത്തിപ്പിനായി ചെലവാക്കുന്നത്. കേസുകളുടെ വിശദാംശം റിപ്പോർട്ടുകളിലെങ്ങും കാണിക്കുന്നില്ല. ജനറൽ സെക്രട്ടറി സ്വന്തം കേസ് നടത്താനാണ് അസോസിയേഷന്‍റെ തുക ചെലവാക്കുന്നത്. മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്ത ബലത്തിലാണു ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരുന്നത്. സമാന്തര സംഘടനയുണ്ടാക്കുകയല്ല ലക്ഷ്യമെന്നും കളിക്കാരെ മനസിലാക്കുന്ന അസോസിയേഷനാണു നിലവിൽ വരേണ്ടതെന്നും തെരഞ്ഞെടുപ്പിന് തയാറാണെന്നും ഇവർ പറഞ്ഞു.


സസ്പെൻഡ് ചെയ്യപ്പെട്ട സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ശാന്തൻ മലയാലപ്പുഴ, കോച്ചിംഗ് കമ്മിറ്റി ചെയർമാൻ എം.പി.സാമുവൽ, കോച്ചസ് കമ്മിറ്റി കണ്‍വീനർ പ്രഫ. മാത്യൂസ് ജേക്കബ്, സംസ്ഥാന സമിതിയംഗങ്ങളായ സി.വി. വിപിനചന്ദ്രൻ നായർ, ഹനീഫ റാവുത്തർ, രാജ്യാന്തര താരം ടോം ജോസഫ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.