ഡേവിഡ് ജയിംസ് തിരിച്ചുവരുന്നു
Tuesday, March 21, 2017 11:31 AM IST
കൊച്ചി: ഡേവിഡ് ജയിംസിനെ മലയാളികള്‍ മറക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പ്രഥമ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍കീപ്പറായും പരിശീലകനായും തിളങ്ങിയ ഡേവിഡ് ജയിംസ് വീണ്ടും കേരളത്തിലേക്കു തിരിച്ചെത്തുന്നു. ഇത്തവണ വരുന്നത് ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാനല്ല. പകരം പുതിയ കളിക്കാരെ കണ്ടെത്തി അവര്‍ക്കു പരിശീലനം നല്‍കാനാണ്. 46കാരനായ മുന്‍ ഇംഗ്ലീഷ് താരത്തെ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ടിക്കോ വെന്‍ച്വേഴ്‌സ് ആണ് അദ്ദേഹത്തെ കേരളത്തിലെത്തിക്കുന്നത്.

ഈ കമ്പനി കൊച്ചിയിലും മലപ്പുറത്തുമായി സ്ഥാപിക്കുന്ന ഫുട്‌ബോള്‍ അക്കാഡമിയുടെ മുഖ്യ പരിശീലകനായിരിക്കുകയെന്നതാണ് പുതിയ റോള്‍. മേയ് ആദ്യം അദ്ദേഹം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം രണ്ടു മാസത്തോളം സ്‌പോര്‍ട്ടികോ ഫുട്‌ബോള്‍ അക്കാഡമിയുടെ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തുവെന്ന് കമ്പനിയോടു ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എട്ടു മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് ക്യാമ്പ് നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.