ഐപിഎല്‍ താരലേലം ഇന്ന്
ഐപിഎല്‍ താരലേലം ഇന്ന്
Sunday, February 19, 2017 10:39 AM IST
ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിനെ വിപ്ലവാത്മകമായ മാറ്റങ്ങളിലേക്കു നയിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പത്താം സീസണ്‍ താരലേലം ഇന്ന്. പുതുതാരങ്ങള്‍ക്കും ഓരോ ടീമും വിട്ടുകൊടുത്ത താരങ്ങള്‍ക്കും വേണ്ടി എട്ടു ഫ്രാഞ്ചൈസികളാണ് രംഗത്തുള്ളത്.

351 താരങ്ങളില്‍ 226 ഇന്ത്യന്‍ താരങ്ങളാണുള്ളത്. അസോസിയേറ്റഡ് രാജ്യങ്ങളില്‍നിന്നുള്ള ആറു താരങ്ങളും ഇത്തവണ ലേലത്തിലുണ്ടെന്നത് ഐപിഎല്‍ 10ന്‍റെ പ്രത്യേകതയാണ്. മത്സരത്തില്‍ നാലു വിദേശ താരങ്ങളെ മാത്രമേ കളത്തിൽ ഇറക്കാന്‍ സാധിക്കൂ എന്നതിനാൽ മികച്ച ഇന്ത്യന്‍ താരങ്ങളെ പാളയത്തിലെത്തിക്കാനാണ് എട്ടു ടീമുകളുടെയും ശ്രമം. 351 താരങ്ങളില്‍ പരമാവധി 76 താരങ്ങള്‍ക്കായിരിക്കും എട്ടു ടീമുകളിലുമായി അവസരം ലഭിക്കുക. ഒരു ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന പരമാവധി താരങ്ങളുടെ എണ്ണം 27 ആണ്.
നിലവില്‍ ടീമുകള്‍ക്കെല്ലാം 15നു മുകളില്‍ താരങ്ങള്‍ ഉണ്ട്. അടുത്ത വര്‍ഷം സമ്പൂര്‍ണ താരലേലം നടക്കാനിരിക്കെ വന്‍തുക മുടക്കി ഒരു സീസണിലേക്കായി താരങ്ങളെയെടുക്കാന്‍ ടീമുകള്‍ മടിക്കാനും സാധ്യതയുണ്ട്.


ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞാല്‍ ലേലത്തില്‍ ഏറ്റവും പ്രാധാന്യം ലഭിക്കാന്‍ സാധ്യത ഇംഗ്ലണ്ട് കളിക്കാര്‍ക്കാണ്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസുമായും ദക്ഷിണാഫ്രിക്കയുമായും പരമ്പരയുള്ളതിനാല്‍ ഇംഗ്ലണ്ട് താരങ്ങളുടെ സേവനം ഏപ്രില്‍ 30 വരെയെ ലഭിക്കുകയുള്ളൂ.
ഓള്‍റൗണ്ടരായ ഇര്‍ഫാന്‍ പത്താന്‍റെ അടിസ്ഥാന വില 50 ലക്ഷമാണ്. ആഭ്യന്തര ക്രിക്കറ്റിലെ പുത്തന്‍ താരോദയങ്ങളായ പൃഥ്വി ഷാ, വിരാട് സിംഗ്, ടി. നടരാജന്‍ കേരളത്തിന്‍റെ ബേസില്‍ തമ്പി, വിഷ്ണു വിനോദ് എന്നിവര്‍ക്കും സാധ്യതകളേറെയാണ്.

അസോസിയേറ്റഡ് രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളില്‍ മുഹമ്മദ് ഷഹ്‌സാദ് (50 ലക്ഷം), മുഹമ്മദ് നബി (30 ലക്ഷം) എന്നിവര്‍ക്കാണ് എറ്റവും കൂടുതല്‍ അടിസ്ഥാന വില ലഭിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.