വാര്‍ണറിനു സെഞ്ചുറി; ഓസീസിനു പരമ്പര
വാര്‍ണറിനു സെഞ്ചുറി; ഓസീസിനു പരമ്പര
Saturday, January 21, 2017 1:42 PM IST
സിഡ്‌നി: പാക്കിസ്ഥാനെതിരായ അഞ്ച് മത്സര ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. നാലാം ടെസ്റ്റില്‍ പാക്കിസ്ഥാനെ 86 റണ്‍സിനു കീഴടക്കിയാണ് ഒരു മത്സരംശേഷിക്കേ 3-1ന് ആതിഥേയര്‍ പരമ്പര ഉറപ്പാക്കിയത്. 119 പന്തില്‍ 130 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസ് ജയത്തിന്‍റെ ശില്‍പ്പി. സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 353. പാക്കിസ്ഥാന്‍ 43.5 ഓവറില്‍ 267.

ടോസ് ജയിച്ച് ക്രീസിലെത്തിയ ഓസ്‌ട്രേലിയ ഒന്നാം വിക്കറ്റില്‍ 92 റണ്‍സ് എടുത്തു. രണ്ടും മൂന്നും വിക്കറ്റ് കൂട്ടുകെട്ടുകളിലും സെഞ്ചുറി പിറന്നതോടെ പാക്കിസ്ഥാന്‍റെ കാര്യം തീരുമാനമായി. ഓസ്‌ട്രേലിയയ്ക്കായി ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (30), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (49), ട്രവിസ് ഹെഡ് (51), ഗ്ലെന്‍ മാക്‌സ്‌വെല്‍ (78) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.


മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാനായി ഷര്‍ജീല്‍ ഖാന്‍ (74), മുഹമ്മദ് ബഫീസ് (40), ഷൊയ്ബ് മാലിക് (47), ബാബര്‍ അസം (31) എന്നിവര്‍ പൊരുതിയെങ്കിലും ജയത്തിലെത്താന്‍ അതുമതിയായില്ല. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ജൊഷ് ഹസ്‌ലിവുഡ്, ആദം സാംപ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.