അനുരാഗിനായി കേന്ദ്രം
അനുരാഗിനായി കേന്ദ്രം
Friday, January 20, 2017 1:37 PM IST
ന്യൂഡൽഹി: ബിസിസിഐ പരിഷ്കരണത്തിനുള്ള ജസ്റ്റീസ് ലോധ സമിതി നിർദേശങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ. ലോധ സമിതി നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതിനിടെ നാടകീയമായാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി സുപ്രീംകോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാത്തതിനെത്തുടർന്ന് പ്രസിഡന്‍റ് അനുരാഗ് സിംഗ് ഠാക്കുറിനെയും സെക്രട്ടറി അജയ് ഷിർക്കയെയും തത്‌സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെയാണ് ബിസിസിഐയുടെ ആവശ്യവുമായി കേന്ദ്രവും രംഗത്തെത്തിയത്.

ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ജൂലൈ 18നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഏതെങ്കിലും സർക്കാരിൽ മന്ത്രിയോ സർക്കാർ ഉദ്യോഗസ്ഥരോ ആയവർക്ക് ബിസിസിഐ, സംസ്ഥാന ബോർഡുകളിൽ പദവി പാടില്ലെന്ന ജസ്റ്റീസ് ലോധ കമ്മിറ്റി നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രസർക്കാർ, ഈ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. റെയിൽവേ, സർവീസസ്, സർവകലാശാലകളുടെ അസോസിയേഷൻ എന്നിവയ്ക്ക് ബിസിസിഐയിൽ വോട്ടവകാശമില്ലാത്ത അംഗത്വമുണ്ട്. നിലവിലുള്ള നിർദേശം നടപ്പിലാക്കിയാൽ ഇവയെല്ലാം പുറത്താകും. വ്യാപകമായ തർക്കങ്ങൾക്കുമിടയാക്കും. ഈ ഉത്തരവ് പിൻവലിക്കുകയും ഹർജിയിൽ തീർപ്പുണ്ടാക്കുന്നതിനായി വിശാല ബെഞ്ചിനു വിടുകയും ചെയ്യണമെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

ബിസിസിഐയുടെ കേസിൽ ഇതുവരെ കക്ഷിയല്ലാത്ത കേന്ദ്ര സർക്കാർ, റെയിൽവേ അടക്കമുള്ള അസോസിയേറ്റ് മെംബർമാർക്കു വേണ്ടിയാണ് ഇന്നലെ കോടതിയിൽ ഹാജരായത്. സർക്കാർ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബോർഡ് ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശം വലിയ വിവാദങ്ങൾക്കിടയാക്കും.

ക്രിക്കറ്റ് നിയന്ത്രണ ബോർഡായ ബിസിസിഐ ഒരു സ്വകാര്യ ബോഡിയാണ്. അതിൽ സർക്കാരിനു നാമമാത്രമായ പങ്കാളിത്തമാണുള്ളത്. അസോസിയേറ്റ് മെംബർമാർ എന്ന നിലയിൽ റെയിൽവെ, സർവീസസ്, സർവകലാശാലകൾ എന്നിവയിലെ അംഗങ്ങളാണ് സർക്കാർ പ്രതിനിധികളായി ബോർഡിലുള്ളതെന്നും നിലവിലുള്ള അസോസിയേറ്റ് മെംബർ സ്ഥാനം മാറ്റി ഇവയ്ക്ക് വോട്ടവകാശമുള്ള അംഗത്വം നൽകണമെന്നും എജി ആവശ്യപ്പെട്ടു. മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭരണസമിതിയിൽ ഉൾപ്പെടുത്തരുതെന്ന ലോധ കമ്മിറ്റി നിർദേശത്തിൽ ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും നേരത്തേ എതിർപ്പ് അറിയിച്ചിരുന്നു.


അതേസമയം, ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാത്ത ബിസിസിഐ ഭരണസമിതിക്കു പകരം അഡ്മിനിസ്ട്രേറ്റീവ് പാനൽ രൂപീകരിക്കുന്നതിൽ ഉൾപ്പെടുത്താനുള്ളവരുടെ പേരുകൾ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കോടതിയിൽ സമർപ്പിച്ചു. ഇതു പരിശോധിച്ച ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, ഒൻപത് അംഗങ്ങളുടെ പേരുകൾ സമർപ്പിക്കാനാണു നിർദേശിച്ചതെന്നും സമർപ്പിച്ച പട്ടിക വളരെ വലുതാണെന്നും നിരീക്ഷിച്ചു. ലോധ കമ്മിറ്റി നിർദേശിച്ച 70 വയസ് പ്രായപരിധി മാനദണ്ഡം പാലിക്കാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. എന്നാൽ, ഇവയിൽ മാറ്റം വരുത്തുന്നതു കോടതി പരിഗണിച്ചില്ല. മുദ്രവച്ച കവറിൽ സമർപ്പിച്ച പട്ടികയിലെ പേരുകൾ പുറത്തുപറയരുതെന്നു നിർദേശിച്ച കോടതി, ഒൻപതംഗ സമിതിയെക്കുറിച്ച് 24നു തീരുമാനമെടുക്കുമെന്നും അറിയിച്ചു.

കെസിഎ അഭിഭാഷകനു വിലക്ക്

ന്യൂഡൽഹി: ബിസിസിഐ പരിഷ്കരണത്തിനുള്ള നടപടികളെക്കുറിച്ചുള്ള വാദത്തിനിടെ മോശം പരാമർശം നടത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയുടെ വിലക്ക്.

മോശം പദപ്രയോഗങ്ങൾ നടത്തിയതിനു മുതിർന്ന അഭിഭാഷകൻ വികാസ് സിംഗിന് ഒരു ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്.

ബിസിസിഐക്കെതിരേ വാദം തുടങ്ങിയ വികാസ് സിംഗ് നടത്തിയ പദപ്രയോഗങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ച ജസ്റ്റീസ് ദീപക് മിശ്ര, ഇത് ഉത്തർപ്രദേശിലെ ഏതെങ്കിലും ജില്ലാ കോടതിയല്ലെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് അദ്ദേഹത്തിന്‍റെ വാദം താത്കാലികമായി തടഞ്ഞ കോടതി, ഇന്നലത്തെ വാദം കേൾക്കൽ അവസാനിപ്പിക്കുകയായിരുന്നു.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.