ഹോണ്ട ഡബ്ല്യുആർ-വി കേരള വിപണിയിൽ
ഹോണ്ട ഡബ്ല്യുആർ-വി കേരള വിപണിയിൽ
Wednesday, March 22, 2017 11:51 AM IST
കൊച്ചി: ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്‍റെ (എച്ച്സിഐഎൽ) പുതിയ മോഡൽ ഹോണ്ട ഡബ്ല്യുആർ-വി കേരള വിപണിയിലെത്തി. സ്പോർട്ടി ബാഹ്യ ഡിസൈനും ഉന്നത നിലവാരം പുലർത്തുന്ന ആധുനിക സജ്ജീകരണങ്ങളും സ്ഥല വിസ്തൃതിയുള്ള ഉൾവശവും മികച്ച ഇന്ധനക്ഷമതയും കരുത്തുറ്റ പെർഫോമൻസും സുരക്ഷാ സംവിധാനങ്ങളുടെ സന്പൂർണ ശ്രേണിയും അവതരിപ്പിക്കുകയാണ് ഡബ്ല്യുആർ-വി. ഹോണ്ട ആർ ആൻഡ് ഡി ഇന്ത്യയും ഹോണ്ട ആർ ആൻഡ് ഡി ജപ്പാനും സംയുക്തമായി വികസിപ്പിച്ച ആദ്യമോഡലാണിത്.

റിഫ്രഷ് ഫോർ അർബൻ ഇന്ത്യ (നഗര ഇന്ത്യയുടെ ഉണർവ്) എന്ന ആശയത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചിരിക്കുന്ന ഡബ്ല്യുആർ-വി ഉയർന്ന സീറ്റിംഗ് നിലയും ഗ്രൗണ്ട് ക്ലിയറൻസുമുള്ള അർബൻ ആക്ടീവ് ലൈഫ് സ്റ്റൈൽ, സ്ഥലവിസ്തൃതിയോടൊപ്പം വിവിധോദ്ദേശ്യപരവും ഉപയോഗപ്രദവുമായ സജ്ജീകരണങ്ങൾ അടങ്ങുന്ന സ്മാർട്ട് കോംപാക്ട് എക്സ്റ്റീരിയർ, ഉന്നത നിലവാരമുള്ള ഉൾവശവും മികച്ച ഇന്ധനക്ഷമതയും ചേർന്ന പ്ലഷറബിൾ അനുഭവം എന്നീ മൂന്ന് പ്രധാന ആശയങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നിർമിച്ചിരിക്കുന്നത്.


രണ്ടു വേരിയന്‍റുകളിൽവിപണിയിലെത്തിയിരിക്കുന്ന വാഹനം പെട്രോൾ മോഡലിന് ഏഴ് ലക്ഷം മുതൽ ഒന്പതു ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് എട്ടു ലക്ഷം മുതൽ 10 ലക്ഷം വരെയുമാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.