ബാങ്കിനേക്കാൾ കൂടുതൽ പലിശ കിട്ടുമോ‍?
ബാങ്കിനേക്കാൾ കൂടുതൽ പലിശ കിട്ടുമോ‍?
Saturday, January 21, 2017 1:49 PM IST
നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആശങ്കയാണ് ബാങ്കിനേക്കാൾ കൂടുതൽ പലിശ കിട്ടുമോ? ഇതിനു പരിഹാരമായി കേന്ദ്രസർക്കാർതന്നെ രംഗത്തുണ്ട്. ഇന്ത്യാ ഗവൺമെന്‍റ് തന്നെ അവതരിപ്പിക്കുന്ന ബോണ്ടാണ് ഇതിനു പരിഹാരമാകുന്നത്. ആറു വർഷ കാലാവധിയിൽ എട്ടു ശതമാനം വാർഷിക പലിശയിൽ (10% yield) ഇതിനു ലഭിക്കുന്നതാണ്. (1000 രൂപ നിക്ഷേപിക്കുന്നവർക്കു കാലാവധി കഴിയുമ്പോൾ 1601 രൂപ ലഭിക്കും).

ആറു വർഷം കാലാവധിയുണ്ടെങ്കിലും ബാങ്കുകളിൽ പണയപ്പെടുത്താനുള്ള സൗകര്യവും നിലനിൽക്കുന്നു. 1000 രൂപയുടെ ഗുണിതങ്ങളായിട്ടാണ് നിക്ഷേപം സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം പാൻകാർഡ് നിർബന്ധമായും സമർപ്പിക്കണം. ചെക്കുകളും ഡ്രാഫ്റ്റുകളുമാണ് സ്വീകരിക്കുന്നത്.

പലിശയുടെ ഏറ്റക്കുറച്ചിലുകൾ ഈ നിക്ഷേപത്തിനെ ബാധിക്കുന്നില്ല എന്നത് വളരെ ആശ്വാസകരമായ ഒന്നാണ്. കാലാവധി കഴിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കുന്നതാണ്.

വ്യക്തികൾ, സർവകലാശാലകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ഹിന്ദു കുടുംബങ്ങൾ എന്നിവർക്ക് ഈ ബോണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഇതിന്‍റെ പലിശ ആദായനികുതിയുടെ പരിധിയിൽ വരുമെങ്കിലും സ്വത്ത് നികുതി ബാധകമല്ല. ഈ ബോണ്ടിൽ പരമാവധി മൂന്ന് ആളുകളുടെ പേരിൽ നിക്ഷേപം നടത്താവുന്നതാണ്. ഈ ബോണ്ടിൽ നിക്ഷേപിക്കുന്നതിനു പരിധിയില്ല.

വളരെ സുരക്ഷിതവും വരുമാനമുള്ളതുമായ ഒരു നിക്ഷേപമായി ഇതിനെ കാണാവുന്നതാണ്.

നിജോയ് ജോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.