എഫ്സിഎെക്കു 45,000 കോടി രൂപയുടെ വായ്പ
എഫ്സിഎെക്കു 45,000 കോടി രൂപയുടെ വായ്പ
Wednesday, January 18, 2017 2:00 PM IST
ന്യൂഡൽഹി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ് സിഐ)ക്ക് നാഷണൽ സ്മോൾ സേവിംഗ്സ് ഫണ്ടി(എൻഎസ്എസ്എഫ്)ൽനിന്നു 45000 കോടി രൂപയുടെ വായ്പ. സംസ്ഥാനങ്ങൾക്കും ഈ ഫണ്ടിൽനിന്നു വായ്പ നൽകുന്നത് ഉദാരമാക്കി. സംസ്ഥാനത്തെ ദേശീയ സമ്പാദ്യ പദ്ധതി പിരിവിന്‍റെ 50 ശതമാനം കേരളത്തിനു വായ്പയായി ലഭിക്കും. മധ്യപ്രദേശിനും ഇതേ തോതിൽ ലഭിക്കും. അരുണാചൽ പ്രദേശിനു 100 ശതമാനവും നൽകും. മറ്റു സംസ്ഥാനങ്ങൾക്ക് ഇത്ര വിഹിതം നൽകണമെന്ന വ്യവസ്ഥയില്ല.


കേന്ദ്രമന്ത്രിസഭയുടെ ഈ തീരുമാനം ഫുഡ് കോർപറേഷനു കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കും. ഭക്ഷ്യ സബ്സിഡി ഇനത്തിലെ പ്രഥമ ചെലവിനായി ഈ വായ്പയുടെ പലിശയും ഗഡുവും കണക്കാക്കും.

സംസ്ഥാനങ്ങൾക്കു വായ്പ നൽകണമെന്ന വ്യവസ്ഥയിൽ അയവുവരുത്തുന്നത് കൂടുതൽ തുക കേന്ദ്രത്തിനു വായ്പയെടുക്കാൻ അവസരമൊരുക്കും. അപ്പോൾ പൊതു കടമെടുപ്പ് കു‌റയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.