ചൈന വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ നിർമിക്കുന്നു
ചൈന വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ നിർമിക്കുന്നു
Tuesday, July 18, 2017 12:05 PM IST
ബെയ്ജിംഗ്: വാണിജ്യാടിസ്ഥാനത്തിൽ വിലകുറഞ്ഞ ഡ്രോണുകൾ (ആളില്ലാ യുദ്ധ വിമാനം) നിർമിക്കാൻ ചൈന പദ്ധതിയിട്ടതായി റിപ്പോർട്ട്. അമേരിക്കയുടെ ഡ്രോൺ വ്യവസായത്തിനു ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ചൈനീസ് ലക്ഷ്യമെന്നു വിലയിരുത്തപ്പെടുന്നു. അമേരിക്കൻ വ്യോമസേനയുടെ എംക്യു- 9 റീപ്പറിനു ബദലായി സിഎച്ച്- 5 റെയിൻബോ ഡ്രോണുകളാണു ചൈന നിർമിക്കാൻ തുടങ്ങിയിരിക്കുന്നത്.

സിഎച്ച്-5 റെയിൻബോയുടെ പരീക്ഷണം വിജയകരമായിരുന്നെന്നും കയറ്റുമതിക്കു തയാറായിക്കഴിഞ്ഞെന്നും ചൈനയിലെ ബെയ്ഹാങ് സർവകലാശാലയിലെ സ്കൂൾ ഓഫ് എയ്റോനോട്ടിക് സയൻസ് ആൻഡ് എൻജിനിയറിംഗിലെ അസോസിയേറ്റ് പ്രഫ. വാങ് സോംഗ് പറഞ്ഞു. എംക്യു-9 റീപ്പർ ഡ്രോണുകളുടെ ഉത്പാദനച്ചെലവിന്‍റെ പകുതിയേ സിഎച്ച്-5ന് വരുകയുള്ളൂ എന്നാണ് വാങ് സോംഗിന്‍റെ അവകാശം.


എംക്യു-9നോട് താരതമ്യം ചെയ്യുന്പോൾ സിഎച്ച്-5ന് അതിന്‍റേതായ പോരായ്മകൾ ഉണ്ടെന്ന് വാങ് സമ്മതിക്കുകയും ചെയ്തു. റീപ്പർ ഡ്രോണുകൾക്ക് 12,000 മുതൽ 15,000 മീറ്റർ വരെ ഉയരത്തിൽ പറക്കാനാകും. എന്നാൽ, 9000 മീറ്റർ ഉയരത്തിൽ പറക്കാനേ സിഎച്ച്-5ന് സാധിക്കൂ. ശക്തികുറഞ്ഞ എൻജിനാണു ചൈനയുടെ ഡ്രോണിലുള്ളതെന്നും ഹോങ്കോംഗിൽനിന്നുള്ള സൗത്ത് ചൗന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.