മെൽബണിൽ ജനക്കൂട്ടത്തിലേക്കു കാർ ഓടിച്ചുകയറ്റി; നാലു മരണം
മെൽബണിൽ ജനക്കൂട്ടത്തിലേക്കു കാർ ഓടിച്ചുകയറ്റി; നാലു മരണം
Friday, January 20, 2017 1:46 PM IST
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിൽ അക്രമി ജനക്കൂട്ടത്തിലേക്കു കാർ ഓടിച്ചുകയറ്റിയതു മൂലമുണ്ടായ അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും 31 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

അക്രമം നടത്തിയ ഡ്രൈവറെ വെടിവയ്പിനുശേഷം പോലീസ് പിടികൂടി. വെടിവയ്പിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മെൽബണിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലാണു ദുരന്തം. ഒരു കേസിൽ ജാമ്യത്തിലിറങ്ങിയ ജിമ്മി ഗാർഗസുലസെന്ന 26കാരനാണ് അക്രമിയെന്നു വിക്ടോറിയ പോലീസ് കമ്മീഷണർ ഗ്രഹാം ആസ്റ്റൺ സ്ഥിരികരിച്ചു.


ഇയാൾക്കു മാനസികാസ്വാസ്ഥ്യമുണ്ടന്നു പറയപ്പെടുന്നു. മയക്കുമരുന്നു കേസിലും ഉൾപ്പെട്ടിട്ടുണ്ട്. സഹോദരനെ കുത്തിയ കേസിൽ ഇയാളെ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. മെൽബൺ സംഭവത്തിനു ഭീകരബന്ധമില്ലെന്നാണ് ഇതുവരെയുള്ള നിഗമനമെന്നും അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.