ഇന്ത്യാ മുന്നണി അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കും: മോദി, അമിത് ഷാ
ഇന്ത്യാ മുന്നണി അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കും: മോദി, അമിത് ഷാ
Friday, May 17, 2024 2:07 AM IST
പ്രതാപ്ഗഡ്: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അഞ്ചു വർഷംകൊണ്ട് അഞ്ചു പ്രധാനമന്ത്രിമാരെ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ നാലിനുശേഷം ഇന്ത്യാ മുന്നണി ശിഥിലമാകുമെന്ന് പ്രതാപ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

ജൂൺ നാലിനുശേഷം പല കാര്യങ്ങളും സംഭവിക്കും. ഇന്ത്യാ സഖ്യം ശിഥിലമാകും. ലക്നോവിലെയും(അഖിലേഷ് യാദവ്) ഡൽഹിയിലെയും(രാഹുൽ ഗാന്ധി) രാജകുമാരന്മാർ സമ്മർ വെക്കേഷനായി വിദേശത്തേക്കു പോകും-മോദി പറഞ്ഞു.

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിസ്ഥാനം ഘടകക്ഷികൾക്കായി വീതം വയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ മധുബനിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ മുന്നണിക്ക് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ഒരു മുഖമില്ല. മോദിജിക്ക് മൂന്നാം ടേം നല്കാൻ രാജ്യം തീരുമാനിച്ചിരിക്കുകയാണ്. ആരാണ് ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രിസ്ഥാനാർഥി ? അവർ അധികാരത്തിലെത്തുന്ന പ്രശ്നമേയില്ല. എന്നാലും പ്രധാനമന്ത്രിസ്ഥാനം വീതംവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്-അമിത് ഷാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.