അമരാവതിയുടെ നിർമാണത്തിന് ഒരു ഇഷ്ടികപോലും കൂട്ടിച്ചേർക്കാനാകാതെ ആന്ധ്ര സർക്കാർ
Sunday, October 22, 2017 11:10 AM IST
അമരാവതി: തലസ്ഥാനനഗരമായ അമരാവതിയുടെ നിർമാണം തുടങ്ങാൻ പോലുമാകാതെ ആന്ധ്രപ്രദേശ് സർക്കാർ. മൂന്നു വർഷം മുന്പ് പ്രഖ്യാപിച്ച പദ്ധതിക്ക് രണ്ടു വർഷം മുന്പ് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടതാണ്. പക്ഷേ അതിനോട് ഒരു ഇഷ്ടികപോലും കൂട്ടിച്ചേർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

മുൻ തലസ്ഥാനമായ ഹൈദരാബാദ്, ആന്ധ്ര വിഭജിച്ച് രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്തിനാണു കിട്ടിയത്. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു നഗരങ്ങളിലൊന്നാക്കുമെന്നു പ്രഖ്യാപിച്ച് അമരാവതിയുടെ നിർമാണം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 2014 ഒക്ടോബർ 24നു പ്രഖ്യാപിച്ചു. എന്നാൽ, കേന്ദ്രം അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചും ഡിസൈനിംഗ് കന്പനികളെ മാറ്റിയും നിർമാണം മുടങ്ങിയിരിക്കുകയാണ്.

കേന്ദ്രം കൊടുത്ത 1,500 കോടി രൂപ മറ്റു കാര്യങ്ങൾക്കു ചെലവഴിച്ചു. തലസ്ഥാനവുമായി ബന്ധപ്പെട്ട് ആകെ പണിതത് താത്കാലിക സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും മാത്രമാണ്. യഥാർഥ സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും പണിയാൻ 1,000 കോടി അന്വേഷിച്ചു നടക്കുകയാണിപ്പോൾ ആന്ധ്ര സർക്കാർ.


അമരാവതിയുടെ നിർമാണത്തിന് ജനങ്ങളിൽനിന്ന് ഇഷ്ടിക ശേഖരിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനായിട്ടില്ല. നിർമാണം ഉടൻ തുടങ്ങുമെന്ന് സർക്കാർ പലവട്ടം പറഞ്ഞെങ്കിലും ഒന്നും ആരംഭിച്ചിട്ടില്ല. ഒരോ കെട്ടിടത്തിന്‍റെയും നിർ മാണം ആരംഭിക്കുന്ന തീയതി യും എത്ര നാൾക്കകം പൂർത്തി യാക്കുമെന്നും വരെ സർക്കാർ പറഞ്ഞിരുന്നു. ലോകോത്തര നിലവാരത്തിലുള്ള നഗരം പണിയാൻ അതിന്‍റേതായ സമയം എടുക്കുമെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.