വിജയ് ചിത്രം മെർസൽ കത്തിപ്പടരുന്നു
വിജയ് ചിത്രം  മെർസൽ കത്തിപ്പടരുന്നു
Saturday, October 21, 2017 1:24 PM IST
ചെന്നൈ: തമിഴ് നടൻ വിജയ് നായകനായ മെർസൽ എന്ന സിനിമയിലെ കഥാപാത്രങ്ങൾ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിച്ചതിനെതിരേ ബിജെപി രംഗത്ത്.

ബിജെപിയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ചിത്രത്തിന്‍റെ നിർമാതാക്കൾ വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ ഒരുങ്ങുകയാണെന്നാണു സൂചന. സമൂഹമാധ്യമങ്ങളിലടക്കം മെർസലിനും വിജയ്ക്കും എതിരേ മതവികാരമുണർത്തുന്നതുൾപ്പെടെയുള്ള ശക്തമായ പ്രചരണമാണു ബിജെപി അനുകൂലകേന്ദ്രങ്ങൾ നടത്തുന്നത്. വിജയ് ജോസഫ് ക്രൈസ്തവനായതുകൊണ്ടാണ് ബിജെപിക്കെതിരായ ചിത്രങ്ങളിൽ അഭിനയിക്കുന്നതെന്ന മട്ടിലുള്ള പ്രചാരണങ്ങളും ശക്തമാണ്.

വിജയ്‌യുടെ വരുമാനക്കണക്ക് പരസ്യമാക്കണമെന്നും നികുതി വെട്ടിച്ചോയെന്നു പരിശോധിക്കണമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ആവശ്യപ്പെട്ടു. അതേസമയം, ഡിഎംകെ, കോൺഗ്രസ്, വിടുതലൈ ചിരുതൈകൾ കക്ഷി, പട്ടാളിമക്കൾ കക്ഷി തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികൾ സിനിമയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അറ്റ്‌ലിയാണ് മെർസലിന്‍റെ സംവിധായകൻ. സിനിമയ്ക്കെതിരേ രംഗത്തുവന്നതു ബിജെപിക്കു തിരിച്ചടിയായെന്നാണ് ഒടുവിലത്തെ സൂചന. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ ധനമന്ത്രി പി.ചിദംബരവുമൊക്കെ ചിത്രത്തെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ

മെർസലിൽനിന്നു ബിജെപി നീക്കണമെന്ന് ആവശ്യപ്പെടുന്ന രംഗങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി എന്നുള്ളതാണ് മറ്റൊരു കൗതുകം. സിനിമ വീണ്ടും സെൻസർ ചെയ്തുനീക്കിയാലും കാണേണ്ടവർക്കൊക്കെ ഈ രംഗങ്ങൾ കിട്ടുമെന്നു ചുരുക്കം.

വിമർശനങ്ങളിൽ പുളഞ്ഞ് ബിജെപി

വിജയ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെർസലിൽ ഹാസ്യനടൻ വടിവേലു നോട്ട് നിരോധനത്തെയും ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്നുണ്ട്. കൊള്ളയടിക്കാനെത്തുന്നവരോടായി നോട്ട് നിരോധനവും ഡിജിറ്റൽ ഇന്ത്യയും കാരണം തന്‍റെ പക്കൽ ഒരു പൈസപോലും ഇല്ലെന്നു വടിവേലുവിന്‍റെ കഥാപാത്രം ഹാസ്യരൂപേണ പറയുന്നു. വിജയുടെ മൂന്ന് കഥാപാത്രങ്ങളിൽ ഒന്ന് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരേ ശക്തമായ പ്രസംഗം നടത്തുന്നുണ്ട്. സിംഗപ്പൂരിൽ ഇത്രയും നികുതി ഇല്ലെന്നും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞുവയ്ക്കുന്നു.

കൊഴുപ്പേകാൻ മതവികാരവും

വിമർശനങ്ങൾക്കു കൊഴുപ്പേകാൻ മതവികാരമുണർത്താനും ബിജെപി മറന്നില്ല. ക്രൈസ്തവനായതുകൊണ്ടാണ് വിജയ് സിനിമയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നതെന്നു ബിജെപി നേതാവ് എച്ച്. രാജ പ്രതികരിച്ചു. "ക്ഷേത്രങ്ങൾ പണിയുന്നതിനു പകരം ആശുപത്രികൾ പണിയണമെന്നു പറയാൻ വിജയ് ധൈര്യം കാണിച്ചു. എന്തുകൊണ്ട് പള്ളികളെപ്പറ്റി പറയാൻ വിജയ് തുനിഞ്ഞില്ല. കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ 17,500 പള്ളികളും 9,700 മോസ്കുകളുമാണ് തമിഴ്നാട്ടിൽ പണികഴിപ്പിക്കപ്പെട്ടത്. ഇതേസമയം, വെറും 370 ക്ഷേത്രങ്ങൾമാത്രമാണ് പണിതത് ' - രാജ ഒരു അഭിമുഖത്തിൽ ആരോപിച്ചു.


മകനെ പിന്തുണച്ച് പിതാവ്

വിജയ്‌യെ പിന്തുണച്ചു പിതാവും നിർമാതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ബിജെപി നേതാക്കൾതന്നെ ജിഎസ്ടിയെയും നോട്ടു നിരോധനത്തെയും തികഞ്ഞ പരാജയമെന്നു വിലയിരുത്തിയിട്ടുണ്ട്. അപ്പോൾ തന്‍റെ മകനെ ഇത്തരത്തിൽ ക്രൂശിക്കാൻ പാടില്ല - അദ്ദേഹം പറഞ്ഞു.

മെർസൽ നൂറു കോടിയിലേക്ക്

ബോളിവുഡ് നടൻ അമീർഖാന്‍റെ സീക്രട്ട് സൂപ്പർ സ്റ്റാറിനെ കളക്‌ഷനിൽ പിന്തള്ളി വിജയ് നായകനായ തമിഴ് ചിത്രം മെർസൽ നൂറുകോടിയിലേക്ക്. 4,500 സ്ക്രീനുകളിൽ റിലീസ് ചെയ്ത മെർസൽ ആദ്യദിവസംതന്നെ 43.3 കോടി കളക്‌ഷൻ നേടിയിരുന്നു. ദീപാവലി റിലീസായ ചിത്രത്തിന്‍റെ ഇതുവരെയുള്ള കളക്‌ഷൻ 70 കോടിയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം 100 കോടി കടക്കുമെന്നാണു വിലയിരുത്തൽ. ചെന്നൈയിൽ മാത്രം 1.18 കോടി ആണ് ചിത്രത്തിന്‍റെ ഗ്രോസ് കളക്‌ഷൻ.

സീക്രട്ട് സൂപ്പർ സ്റ്റാർ ദീപാവലി ദിനത്തിൽ 4.80 കോടി കളക്ട് ചെയ്തെന്നാണ് കണക്കുകൾ. 2,840 സ്ക്രീനുകളിലാണ് സീക്രട്ട് സൂപ്പർസ്റ്റാർ റിലീസ് ചെയ്തത്. വിവാദങ്ങൾ മെർസലിനു കൂടുതൽ പ്രചാരം നേടിക്കൊടുക്കുമെന്നാണ് സൂചന.

പിന്തുണച്ചു കമൽഹാസനും പാ. രഞ്ജിത്തും

മെർസലിനെ പിന്തുണച്ചു നടൻ കമൽഹാസൻ രംഗത്തെത്തി. മെർസലിനു സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നല്കിയതാണ്. വീണ്ടും അതിനെ സെൻസറിംഗിനു വിധേയമാക്കരുത്. വിമർശനങ്ങളെ ശരിയായ രീതിയിൽകാണേണ്ടതുണ്ട്. വിമർശനങ്ങളെ നിശബ്ദമാക്കരുത്. അഭിപ്രായസ്വാതന്ത്ര്യത്തിലൂടെ മാത്രമേ ഇന്ത്യക്കു തിളങ്ങാനാവൂ എന്നും ട്വിറ്ററിലൂടെ കമൽഹാസൻ പറഞ്ഞു.

സംവിധായകൻ പാ രഞ്ജിത്തും മെർസലിനെ പിന്തുണച്ചു. വിവാദമുയർത്തിയിരിക്കുന്ന രംഗങ്ങളിൽ തിയറ്ററിൽ നിറഞ്ഞ കൈയടിയാണുണ്ടാകുന്നത്. ആളുകളുടെ വികാരമാണ് കഥാപാത്രത്തിന്‍റെ സംഭാഷണത്തിലൂടെ പുറത്തുവന്നതെന്നാണ്. അപ്പോൾ ആ സംഭാഷണങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടോ? - പാ രഞ്ജിത് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.