വിശ്വാസവോട്ട്: നിരാഹാരവുമായി ഡിഎംകെ
വിശ്വാസവോട്ട്: നിരാഹാരവുമായി ഡിഎംകെ
Sunday, February 19, 2017 12:00 PM IST
ചെന്നൈ: നിയമസഭയുടെ നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് എടപ്പാടി കെ. പളനിസ്വാമി വിശ്വാസവോട്ട് തേടിയെന്നാരോപിച്ച് വിശ്വാസവോട്ടെടുപ്പു വീണ്ടും നടത്തണമെന്ന് പ്രതിപക്ഷമായ ഡിഎംകെ തമിഴ്നാട് ഗവർണർ സി. വിദ്യാസാഗർ റാവുവിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ, ഡിഎംകെ രാജ്യസഭാംഗം ആർ.എസ്. ഭാരതി, ടി.കെ.എസ്. ഇളങ്കോവൻ, ട്രിച്ചി എൻ. ശിവ എന്നിവരാണ് ഗവർണറെ സന്ദർശിച്ച് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്കിയത്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സംഭവങ്ങളാണ് കഴിഞ്ഞദിവസം സഭയിൽ അരങ്ങേറിയതെന്നു സ്റ്റാലിൻ പറഞ്ഞു.

ഡിഎംകെ എംഎൽഎമാരെ നിയമസഭയിൽനിന്നു പുറത്താക്കിയ സ്പീക്കർ ധനപാലിന്‍റെ നടപടിയിൽ പ്രതിഷേധിച്ചും വിശ്വാസവോട്ട് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് 22നു സംസ്ഥാനവ്യാപകമായി നിരാഹാരസമരം നടത്തും. രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചുവരെയാണു സമരമെന്നും സ്റ്റാലിൻ പറഞ്ഞു. സഭയിൽനിന്നു പുറത്താക്കിയ ഉടൻ സ്റ്റാലിൻ ഗവർണറെ സന്ദർശിച്ച് വിശ്വാസവോട്ട് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.മുൻ മു ഖ്യമന്ത്രി പനീർ ശെൽവ വും ഇ ന്നലെ ഗവർണറെ സന്ദ ർശിച്ചു.


മറീന ബീച്ചിൽ സമരം നടത്തിയതിന്‍റെ പേരിൽ ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിനെതിരേയും പാർട്ടി എംഎൽഎമാർക്കെതിരേയും പോലീസ് കേസെടുത്തു. സ്റ്റാലിനെക്കൂടാകെ 63 ഡിഎംകെ എംഎൽഎമാർ, മൂന്ന് എംപിമാർ, ഡിഎംകെ പ്രവർ‌ത്തകർ എന്നിവർക്കെതിരേയുമാണു കേസ്. വിശ്വാസ വോട്ടെടുപ്പിനിടെ തന്നെയും പാർട്ടി എംഎൽഎമാരെയും ആക്രമിച്ചുവെന്ന് ആരോപിച്ച് മറീന ബീച്ചിൽ നിരാഹാര സമരം ആരംഭിച്ച സ്റ്റാലിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

ഇതിനിടെ, തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ എടപ്പാടി കെ. പളനിസ്വാമി ഇന്നലെ ഗവർണർ സി. വിദ്യാസാഗർ റാവുവിനെ സന്ദർശിച്ചു. നന്ദി അറിയിക്കാനുള്ള സന്ദർശനമെന്നാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. മന്ത്രിമാരായ പി. തങ്കമണി, എസ്.പി. വേലുമണി, സി.വി. ഷൺമുഖം, ഡി. ജയകുമാർ എന്നിവർ പളനിസ്വാമിക്കൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.