മോദിക്കു കൊടുത്ത കൊട്ട് രാഹുലിനു മറുപാരയായി
മോദിക്കു  കൊടുത്ത കൊട്ട് രാഹുലിനു മറുപാരയായി
Wednesday, January 18, 2017 2:46 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ‘കൊട്ടെ’ങ്കിലും കൊടുക്കാതിരിക്കാനാവില്ല കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്. ഏതു പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിലും രാഹുൽ അതിനുള്ള അവസരം കണ്ടെത്തുകയും ചെയ്യും. സ്യൂട്ടും ബൂട്ടും കോട്ടുമെല്ലാം രാഹുൽ ‘കൊട്ടാ’നുപയോഗിച്ചിട്ടുമുണ്ട്. എന്നാൽ, തന്‍റെ കീറിയ കുർത്ത കാട്ടി മോദിക്കു കൊടുത്ത കൊട്ട് രാഹുലിനു ‘മറുകൊട്ടാ’യി മാറിയതാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച നടത്തിയ പാർട്ടി പരിപാടിയിൽ പങ്കെടുക്കവേ തന്‍റെ കുർത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നതു പൊതു സദസിൽ ഉയർത്തിക്കാട്ടിയ രാഹുൽ, അത് പ്രധാനമന്ത്രി മോദിക്കെതിരേ ഉപയോഗിച്ചതാണ് മറുപണിക്കിടയാക്കിയത്. ‘നോക്കൂ, എന്‍റെ കുർത്തയുടെ പോക്കറ്റ് കീറിപ്പറിഞ്ഞതാണ്. പക്ഷേ, ഞാനിതു കാര്യമാക്കുന്നില്ല. എന്നാൽ, മോദിയുടെ വസ്ത്രം ഒരിക്കലും കീറിപ്പറിഞ്ഞതായിരിക്കില്ല. അദ്ദേഹം ദാരിദ്യം കൊണ്ട് രാഷ്‌ട്രീയം കളിക്കുകയാണ്. താൻ പാവപ്പെട്ടവരെ പ്രതിനിധീകരിക്കുന്നവനാണെന്നുപറഞ്ഞു നടക്കാനെ അദ്ദേഹത്തിനാവൂ’- രാഹുൽ പറഞ്ഞു. ഇതു വാർത്തയായതോടെയാണ് സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ വിമർശിച്ചുള്ള ട്രോളുകൾ പുറത്തുവന്നത്.


പുതുവത്സരം ആഘോഷിക്കാൻ വിദേശത്തു പോയതും നെഹ്റു കുടുംബത്തിന്‍റെ പിൻതലമുറക്കാരനാണെന്നു മറന്നെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലുണ്ടായ പ്രതികരണങ്ങൾ. ‘ശരിയാണ്, രാഹുലിനു കീറിയ വസ്ത്രം ഒന്നു മാറ്റിവാങ്ങാനോ ചുരുങ്ങിയത് ഒന്നു തുന്നിക്കാനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല. പക്ഷേ, തോന്നുമ്പോഴൊക്കെ വിദേശത്തു പോയി അവധിക്കാലം ആസ്വദിക്കാനുള്ള പണമുണ്ട്,’നമ്മുടെ പ്രിയ നേതാവ് രാഹുൽ ഗാന്ധിക്ക് ഒരു കുർത്ത പോലുമില്ല. നമുക്ക് ഒരു രൂപ വീതം സമാഹരിച്ച് അദ്ദേഹത്തിനു വസ്ത്രം വാങ്ങി നൽകാം’ ഇങ്ങനെ പോകുന്നു പരിഹാസങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.