മെഡിക്കൽ, എൻജിനിയറിംഗ് മാതൃകയിൽ ബിഎഡിനും ഇനി പൊതു പ്രവേശന പരീക്ഷ
മെഡിക്കൽ, എൻജിനിയറിംഗ് മാതൃകയിൽ ബിഎഡിനും ഇനി പൊതു പ്രവേശന പരീക്ഷ
Wednesday, January 18, 2017 2:46 PM IST
ന്യൂഡൽഹി: സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപന നിലവാരം ഉയർത്തുന്നതിന്‍റെ ഭാഗമായി ബിഎഡിനും എൻജിനിയറിംഗ്, മെഡിക്കൽ മാതൃകയിൽ ദേശീയ തലത്തിൽ പ്രവേശന പരീക്ഷ ഏർപ്പെടുത്തും. ബിഎഡ് പ്രവേശനത്തിന് ദേശീയ തലത്തിൽ പൊതുപ്രവേശന പരീക്ഷ ഏർപ്പെടുത്താനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ നീക്കം.

ബിഎഡ് കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷയ്ക്കു പുറമെ, ബിഎഡ് കോളജുകൾക്കുള്ള അംഗീകാര പത്രം, കോഴ്സ് പൂർത്തിയാക്കിയ ശേഷമുള്ള എക്സിറ്റ് ടെസ്റ്റ്, സർക്കാർ സ്കൂൾ അധ്യാപകർക്കുള്ള നിർബന്ധിത പരിശീലന ക്ലാസ് എന്നിവയും നടപ്പാക്കും. പൊതു പ്രവേശന പരീക്ഷയും എക്സിറ്റ് ടെസ്റ്റും നടത്തുന്നതു സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ തയാറാക്കാൻ മാനവ വിഭവ ശേഷി മന്ത്രാലയം നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷന് (എൻസിടിഇ) നിർദേശം നൽകി. കോഴ്സ് പൂർത്തിയാക്കിയാലും എക്സിറ്റ് ടെസ്റ്റ് കൂടി പാസായാൽ മാത്രമെ ഇനി അധ്യാപകരാവാൻ യോഗ്യതയുണ്ടാവൂ.
അധ്യാപകരുടെ നിലവാരം മെച്ചപ്പെടാത്താതെ സ്കൂളിന്‍റെയും വിദ്യാർഥികളുടെയും നിലവാരം ഉയർത്താനാവില്ലെന്നും ഈ നേട്ടം കൈവരിക്കാൻ ബഹുമുഖ പരിപാടികളാണ് ആവിഷ്കരിക്കുന്നതെന്നും മാനവ വിഭവ ശേഷി മന്ത്രാലയം പറയുന്നു.

അധ്യാപക പരിശീലന കോഴ്സായ ബാച്ചിലർ ഓഫ് എഡ്യുക്കേഷൻ (ബിഎഡ്) പഠിക്കാൻ കഴിവുള്ളവരും യോഗ്യരും മാത്രമെ വരുന്നുള്ളൂവെന്നു ഉറപ്പുവരുത്തണം.

മറ്റു കോഴ്സുകൾക്കു പ്രവേശനം ലഭിക്കാത്തവർക്കു ചേരാനുള്ള അവസാന ആശ്രയമല്ല അധ്യാപക പരിശീലന മേഖല. അതിനാൽ അധ്യാപന രംഗം ഗൗരവമായി എടുക്കുന്ന ഉദ്യോഗാർഥികൾക്കു മികച്ച പ്രവേശന പരീക്ഷതന്നെ ആവശ്യമാണെന്നും മന്ത്രാലയം വിശദീകരിച്ചു.

യോഗ്യരും ഗുണനിലവാരവുമുള്ളവരുമായ അധ്യാപകരെ വാർത്തെടുക്കുന്നതിനായി എല്ലാ ബിഎഡ് കോളജുകൾക്കും സർട്ടിഫിക്കറ്റ് സമ്പ്രദായം ഏർപ്പെടുത്തും. പഠനത്തിനുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും കോളജുകൾ വിദ്യാർഥികൾക്കു നൽകുന്നുണ്ടോയെന്നും ഉറപ്പുവരുത്തും.

അധ്യാപകർ സ്കൂളുകളിൽ പതിവായി ഹാജരാവുന്നുണ്ടോയെന്നു ഉറപ്പുവരുത്താൻ മന്ത്രാലയം പുതിയ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനായി ഓരോ സ്കൂളിനും കംപ്യൂട്ടർ ടാബ്‌ലറ്റ് നൽകും. തങ്ങളുടെ വരവും പുറത്തുപോക്കും അധ്യാപകർക്കു അടയാളപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള സോഫ്റ്റ്വെയർ ഘടിപ്പിച്ചതാവും ഇത്. 4,000 മുതൽ 5,000 വരെ രൂപ വിലവിരുന്ന ടാബ് ലറ്റുകൾ ഓരോ സ്കൂളിൽ നൽകുന്നതടക്കമുള്ള ഈ സംവിധാനത്തിന് ഏഴുകോടി രൂപമുതൽ പത്തുകോടി രൂപവരെ ചെലവുവരുമെന്നാണ് മന്ത്രാലയം കണക്കു കൂട്ടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.