ഇന്ദ്രാണി മുഖർജിക്കും പീറ്ററിനുമെതിരേ കൊലക്കുറ്റത്തിനു കേസ്
ഇന്ദ്രാണി മുഖർജിക്കും പീറ്ററിനുമെതിരേ കൊലക്കുറ്റത്തിനു കേസ്
Tuesday, January 17, 2017 2:26 PM IST
മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയ കുറ്റത്തിനു മുഖ്യപ്രതിയും ഷീനയുടെ അമ്മയുമായ ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി, ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജയ് ഖന്ന എന്നിവർക്കെതിരേ കൊലക്കുറ്റത്തിനു സിബിഐ പ്രത്യേക കോടതി കേസെടുത്തു. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരേ ചുമത്തി. 2015 മുതൽ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നില്ല.‌‌

ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലാണു ഷീന ജനിച്ചത്. ഷീനയ്ക്കു മിഖായേൽ എന്ന സഹോദരനുമുണ്ട്. പീറ്ററിനോട് ഷീന തന്‍റെ സഹോദരിയാണെന്നാണ് ഇന്ദ്രാണി പറഞ്ഞത്. പീറ്ററിന്‍റെ മകൻ രാഹുലുമായി ഷീന അടുക്കുന്നതു പീറ്ററിനും ഇന്ദ്രാണിക്കും ഇഷ്ടമില്ലായിരുന്നു. ഇതാണു കൊലയ്ക്കു കാരണമായി പോലീസ് പറയുന്നത്. രണ്ടു കുറ്റപത്രങ്ങളാണു കേസുമായി ബന്ധപ്പെടുത്തി സിബിഐ കോടതിയിൽ സമർപ്പിച്ചത്.

2015 ലാണ് ഇന്ദ്രാണിയെ സിബിഐ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.