ശശീന്ദ്രന്‍റെ രാജിയിലേക്കു നയിച്ച ഫോണ്‍ സംഭാഷണം; പി.എസ്. ആന്‍റണി അന്വേഷിക്കും
ശശീന്ദ്രന്‍റെ രാജിയിലേക്കു നയിച്ച ഫോണ്‍ സംഭാഷണം; പി.എസ്. ആന്‍റണി  അന്വേഷിക്കും
Wednesday, March 29, 2017 1:38 PM IST
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തു നിന്നുള്ള എ.കെ. ശശീന്ദ്രന്‍റെ രാജിയിലേക്കു നയിച്ച ഫോണ്‍ സംഭാഷണത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതിനു മുൻ ജില്ലാ ജഡ്ജി പി. എസ്. ആന്‍റണിയെ ജുഡീഷൽ കമ്മീഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്. എറണാകുളം കാക്കനാട് സ്വദേശിയായ ആന്‍റണി 2016 ഒക്ടോബറിലാണു ജില്ലാ ജഡ്ജിയായി വിരമിച്ചത്.

സംപ്രേഷണം ചെയ്ത സംഭാഷണം ഏതു സാഹചര്യത്തിൽ ഉണ്ടായതാണ്, റിക്കാർഡ് ചെയ്ത സംഭാഷണം പിന്നീടു ദുരുദ്ദേശ്യപരമായി എഡിറ്റ് ചെയ്യുകയോ അതിൽ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, ഇതിനു പിന്നിൽ ആരെല്ലാം പ്രവർത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതിൽ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് പരാമർശ വിഷയങ്ങൾ. കാലതാമസം ഒഴിവാക്കാൻ കമ്മീഷന് ഓഫീസും ആവശ്യമായ സ്റ്റാഫും മറ്റു ക്രമീകരണങ്ങളും സർക്കാർ വേഗത്തിൽ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.


ഇക്കാര്യത്തിൽ ബ്ലാക്ക് മെയിലിംഗോ മറ്റോ നടന്നതായി ജുഡീഷൽ അന്വേഷണത്തിൽ കണ്ടെത്തിയാൽ പോലീസോ ക്രൈംബ്രാഞ്ചോ മറ്റ് ഏജൻസികളോ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൂന്നു മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇപ്പോൾ മന്ത്രിസഭയിലുണ്ടായ ഒഴിവു നികത്തുന്ന കാര്യത്തിൽ തീരുമാനത്തിൽ എത്താൻ കഴിയുകയുള്ളൂവെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതവകുപ്പിന്‍റെ ചുമതല തോമസ് ചാണ്ടി എംഎൽഎയ്ക്കു നൽകണമെന്ന എൻസിപിയുടെ നിർദേശം നിലനിൽക്കേയാണു അന്വേഷണത്തിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ഒഴിവുനികത്തുന്ന കാര്യം പരിഗണിക്കാമെന്ന പരാമർശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.