അതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ല: ഹസൻ
അതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ  യുഡിഎഫ് അനുവദിക്കില്ല: ഹസൻ
Wednesday, March 29, 2017 1:03 PM IST
തിരുവനന്തപുരം: ആതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ലെന്നു കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിലണ് ഇക്കാര്യം അറിയിച്ചത്. തൃശൂർ, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതിയാണ് ആതിരപ്പള്ളി പദ്ധതി. അമൂല്യമായ നിരവധി ജൈവ സമ്പത്ത് ഈ പദ്ധതി നടപ്പാക്കിയാൽ ഇല്ലാതാവുമെന്നും ഹസൻ പറഞ്ഞു. കിയോസ്കുകൾ സ്ഥാപിക്കുക എന്ന സർക്കാർ തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്നത് മലിനജലമാണെന്ന പരാതിയുമുണ്ട്.


കുടിവെള്ള വിഷയം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കേണ്ടതിനു പകരം പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലാണു സംസ്ഥാന സർക്കാർ. ജല സ്രോതസുകളിൽ നിന്നു വിതരണം ചെയ്യുന്നത് ശുദ്ധീകരിച്ച വെള്ളമാണെന്നു ഉറപ്പു വരുത്തണം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സേവ് വാട്ടർ കാമ്പെയിൻ നടപ്പാക്കും. ഓരോ മണ്ഡലം കമ്മിറ്റിയും തങ്ങളുടെ പരിധിയിൽ വരുന്ന ഒരു ജല സ്രോതസെങ്കിലും ഈ പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.