അനിത ദുബെ കൊച്ചി ബിനാലെ ക്യുറേറ്റർ
അനിത ദുബെ കൊച്ചി ബിനാലെ ക്യുറേറ്റർ
Wednesday, March 29, 2017 1:03 PM IST
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്‍റെ ക്യുറേറ്ററായി പ്രശസ്ത ആർട്ടിസ്റ്റ് അനിത ദുബെയെ പ്രഖ്യാപിച്ചു. 2018 ഡിസംബറിലാണ് നാലാം ലക്കം തുടങ്ങുന്നത്. കലാകാരൻമാർ തന്നെ ബിനാലെ ഒരുക്കണമെന്ന തീരുമാനം മുറുകെ പിടിക്കുന്നതാണ് പ്രഖ്യാപനം. ബിനാലെ മൂന്നാം ലക്കത്തിന്‍റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് അനിത ദുബെയുടെ പേര് പ്രഖ്യാപിച്ചത്. വിഖ്യാത കലാകാരൻമാരടങ്ങുന്ന ഉന്നതതല സമിതിയാണ് അനിത ദുബെയുടെ കലാപരമായ ഉൾക്കാഴ്ചകൾ കൊച്ചി ബിനാലെയിൽ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്.

ലോകത്തിലെ സമാനമായ കലാപ്രദർശനങ്ങളുടെ പട്ടികയിൽ കഴിഞ്ഞ മൂന്ന് ലക്കങ്ങൾ കൊണ്ടു തന്നെ ബിനാലെ സവിശേഷമായ ഇടം നേടിയിട്ടുണ്ടെന്ന് മൂന്നാം ലക്കത്തിന്‍റെ സമാപന ചടങ്ങിൽ പങ്കെടുത്ത അനിത ദുബെ ചൂണ്ടിക്കാട്ടി. വലിയ അംഗീകാരവും വെല്ലുവിളിയുമാണ് കൊച്ചി ബിനാലെ ക്യുറേറ്റർ എന്ന പദവി. ഉന്നതതല സമിതി അർപ്പിച്ച വിശ്വാസത്തിൽ സന്തോഷമുണ്ട്. അത്യന്തം ആവേശത്തോടും വിനയത്തോടും കൂടി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും അവർ പറഞ്ഞു. മൂന്നാം ലക്കത്തിലെ ക്യുറേറ്റർ സുദർശൻ ഷെട്ടിയിൽ നിന്നാണ് അനിത ചുമതലയേൽക്കുന്നത്. 31 രാജ്യങ്ങളിൽ നിന്നായി 97 ആർട്ടിസ്റ്റുകളുടെ 100 സൃഷ്ടികളാണ് മൂന്നാം ലക്കത്തിൽ പ്രദർശിപ്പിച്ചത്.


2016 ഡിസംബർ 12 ന് തുടങ്ങിയ ബിനാലെ 108 ദിവസങ്ങൾ പിന്നിട്ടപ്പോൾ ആറു ലക്ഷത്തിലധികം പേരാണ് സന്ദർശകരായെത്തിയത്. ആദ്യ ബിനാലെയിലെ ആർട്ടിസ്റ്റായിരുന്ന അനിത കലാചരിത്രകാരി, നിരൂപക, ദൃശ്യകലാ വിദഗ്ധ എന്നീ നിലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിരവധി പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. വ്യവസായ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് അനിതയുടെ സൃഷ്ടികളിൽ പലതും. ഫോട്ടോഗ്രാഫി, വാസ്തുകല എന്നിവയിലൂടെയും സമകാലീന സംഭവങ്ങളെ അവർ വരച്ചു കാട്ടിയിട്ടുണ്ട്. ഇന്ത്യൻ റാഡിക്കൽ പെയിന്‍റേഴ്സ് ആൻഡ് സ്കൾപ്ച്ചറേഴ്സ് അസോസിയേഷൻ അംഗമാണ് അനിത.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി, ഫൗണ്ടേഷൻ സെക്രട്ടറി റിയാസ് കോമു, വേലു വിശ്വനാഥൻ, ശരത് മഹാരാജ്, രവി അഗർവാൾ, ദയാനിത സിംഗ്, സദാനന്ദ് മേനോൻ, കവിത സിംഗ്, വി. സുനിൽ എന്നിവരായിരുന്നു ക്യൂറേറ്ററെ തെരഞ്ഞെടുത്ത ഉപദേശക സമിതിയിലെ അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.