കതിരൂര്‍ വധം: കൊച്ചിയിലേക്കു മാറ്റാന്‍ സിബിഐ ഹർജി
കതിരൂര്‍ വധം: കൊച്ചിയിലേക്കു മാറ്റാന്‍ സിബിഐ ഹർജി
Wednesday, March 29, 2017 12:53 PM IST
തലശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ ഫയലുകള്‍ തലശേരി കോടതിയില്‍നിന്നു കൊച്ചി സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന് സിബിഐ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹർജി നല്‍കി.

കേസ് കൊച്ചി കോടതിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ഫയലുകള്‍ മാറ്റുന്നതിനായി സിബിഐ ജില്ലാ കോടതിയെ സമീപിച്ചിട്ടുള്ളത്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഹർജി സിബിഐസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കോടതിയുടെ അനുമതിയോടെ കേസ് ഫയലുകള്‍ കൊച്ചിയിലേക്ക് മാറ്റുന്നതോടെ ഈ കേസിന്‍റെ തുടര്‍നടപടികള്‍ ഇനി കൊച്ചി സിബിഐ കോടതിയിലാണ് നടക്കുക.

മനോജ് വധക്കേസിന്‍റെ വിചാരണ കൊച്ചി സിബിഐ കോടതിയിലേക്കു മാറ്റാന്‍ എ.കെ. ഗോയല്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ഏഴിനാണ് ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സിബിഐ ഇന്നലെ ഹർജി നല്‍കിയത്.

സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഏപ്രില്‍ 10 ന് കൊച്ചി സിബിഐ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആദ്യഘട്ടത്തില്‍ തലശേരി സെഷന്‍സ് കോടതി പരിഗണിച്ച ഈ കേസ് 2014 നവംബര്‍ 19 ന് കൊച്ചി സിബിഐ കോടതിയിലേക്കു മാറ്റാന്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടിരുന്നു.


ഇതിനെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസ് തലശേരി സെഷന്‍സ് കോടതിയിലേക്കുതന്നെ മാറ്റാന്‍ 2014 ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവ് പ്രകാരം കേസ് വീണ്ടും തലശേരി സെഷന്‍സ് കോടതിയിലേക്ക് എത്തുകയായിരുന്നു.

പി. ജയരാജനുള്‍പ്പെടെ 25 പ്രതികളാണ് ഈ കേസിലുള്ളത്. ഇവരില്‍ 19 പേരുടെ കുറ്റപത്രമാണ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. 2015 മാര്‍ച്ചിലാണ് ഡിവൈഎസ്പിമാരായ ഹരി ഓം പ്രകാശ്, സലീം സാഹിബ്, സിഐ അനില്‍ ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സിബിഐസംഘം മനോജ് വധക്കേസിന്‍റെ കുറ്റപത്രം തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റകൃത്യം സംബന്ധിച്ച അന്വേഷണസംഘത്തിന്‍റെ കണ്ടെത്തലും 200 സാക്ഷികളുടെ മൊഴികളുള്‍പ്പെടെ 700 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. പാര്‍ട്ടിതലത്തില്‍ നടത്തിയ ഗൂഡാലോചനയെ തുടര്‍ന്നാണ് മനോജിനെ കൊലപ്പെടുത്തിയതെന്നും പ്രതികളില്‍ കൂടുതല്‍പേരും പാര്‍ട്ടിയുടെ പ്രദേശിക നേതാക്കളും പാര്‍ട്ടി അംഗങ്ങളുമാണെന്നും കേസിലെ ഗൂഢാലോചന സംബന്ധിച്ചും പ്രതികളെ ഒളിവില്‍ താമസിപ്പിച്ച മറ്റു പ്രതികളെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷമുള്ള അന്വേഷണത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിചേര്‍ത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.