കൊച്ചിയിൽ സിനിമാ നിർമാതാവിനെ ആക്രമിച്ച സംഭവം: നാലു പേർ അറസ്റ്റിൽ
Wednesday, March 29, 2017 12:22 PM IST
കൊച്ചി: കൊച്ചിയിൽ പ്രമുഖ സിനിമാ നിർമാതാവിനെ ആക്രമിച്ച സംഭവത്തിൽ നാലു പേരെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. വരാപ്പുഴ സ്വദേശി ചക്കാലയ്ക്കൽ ആന്‍റണി സേവ്യർ (24), എറണാകുളം എസ്ആർഎം റോഡ് സ്വദേശി നസീം ഹൗസ് മുഹമ്മദ് ഇഷാം (24), മാമംഗലം സ്വദേശി പാറമേൽ കാൾട്ടൻ പാറമേൽ (28), അയ്യപ്പൻകാവ് സ്വദേശി ജോസ് വില്ലയിൽ സെഡ്രിക് മെൻഡിസ് (22) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് നിർമാതാവായ മഹാ സുബൈറിനെയും പ്രൊഡക്ഷൻ മാനേജരെയും ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെയും പത്തോളം വരുന്ന സംഘം ആക്രമിച്ചത്.

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികളെ പിടികൂടാനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

അക്രമണത്തിനു പിന്നിൽ പത്ത് പേരാണെന്നും ശേഷിക്കുന്ന പ്രതികളെക്കുറിച്ച് വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ടെന്നും എറണാകുളം നോർത്ത് സിഐ എ. നിസാമുദ്ദീൻ പറഞ്ഞു.

പ്രതികളിൽ ഒന്നോ രണ്ടോ പേർ സംസ്ഥാനം വിട്ടതായി സൂചനയുണ്ട്. പോലീസ് തെരച്ചിൽ കാര്യക്ഷമാണെന്നും സംസ്ഥാനം വിട്ട പ്രതികളെ ഉൾപ്പടെ എല്ലാവരെയും ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.


മഹാ സുബൈറിന്‍റെ പരിക്ക് സാരമല്ലെന്ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ പ്രകാശിനും നിസാര പരിക്കേറ്റു. ആസൂത്രിതമായ ആക്രമണമല്ല ഉണ്ടായതെന്നാണ് പോലീസിന്‍റെ ഭാഷ്യം.

കലൂർ തമ്മനം റോഡിലുള്ള ഇടശേരി മാൻഷൻ ഹോട്ടലിൽ ജയറാം നായകനായ ആകാശമിഠായി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. സമുദ്രക്കനി സംവിധാനം ചെയ്യുന്ന ഈ ചിത്രം മഹാസുബൈറാണ് നിർമിക്കുന്നത്.

സംഭവത്തിൽ പോലീസ് പറയുന്നത്; മദ്യപിച്ചിരുന്ന പ്രതികൾ വാഹനം പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സെക്യുരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടായി. ബഹളം കേട്ട് അവിടെ എത്തിയ പ്രൊഡക്ഷൻ മാനേജർ ഫോണിൽ സംസാരിക്കുന്നത് കണ്ട് പോലീസിനെ വിളിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് പത്തംഗ സംഘം ഇയാളെ മർദിച്ചു. ഇതിനിടെ അവിടെയെത്തിയ നിർമാതാവ് മഹാ സുബൈറിനെയും സംഘം ആക്രമിച്ചു.

സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് ആശുപത്രിയിൽ നേരിട്ടെത്തിയാണ് സുബൈറിൽനിന്ന് മൊഴിയെടുത്തത്. ആക്രമണത്തിൽ ഗുണ്ടാ ക്വട്ടേഷേൻ ബന്ധമില്ലെന്നും പ്രതികൾ എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും പോലീസ് അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.