കലാഭവൻ മണിയുടെ മരണം : അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ
കലാഭവൻ മണിയുടെ മരണം : അന്വേഷണം  ഏറ്റെടുക്കാനാവില്ലെന്നു സിബിഐ
Wednesday, March 29, 2017 12:22 PM IST
കൊച്ചി: കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ഇതുവരെ നടത്തിയ ഒരന്വേഷണത്തിലും കണ്ടെത്തിയിട്ടില്ലാത്തതിനാൽ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു.

മണിയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരൻ രാമകൃഷ്ണനും നൽകിയ ഹർജികളിലാണ് സിബിഐയുടെ വിശദീകരണം. നിലവിലെ കേസുകളുടെ ബാഹുല്യം നിമിത്തം കേസ് ഏറ്റെടുക്കാനാവില്ലെന്നു സിബിഐ വ്യക്തമാക്കി. ഇതിനിടെ കലാഭവൻ മണിയുടെ മരണം വിഷമദ്യം (മീഥൈൽ ആൾക്കഹോൾ) ഉള്ളിൽ ചെന്നാണെന്ന മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു.


മണിയുടെ മരണത്തെത്തുടർന്ന് ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകളും രേഖകളും പരിശോധിക്കാൻ സർക്കാർ നേരത്തെ മെഡിക്കൽ ബോർഡിന് രൂപം നൽകിയിരുന്നു. ഈ ബോർഡാണ് മരണകാരണം മീഥൈതൽ ആൾക്കഹോളാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്. എന്നാൽ വിഷമദ്യം എങ്ങനെയാണ് മണിയുടെ ഉള്ളിൽ ചെന്നതെന്നതിന് ഇനിയും വിശദീകരണമില്ല. ഈ സാഹചര്യത്തിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജികൾ ഏപ്രിൽ മൂന്നിനു പരിഗണിക്കാൻ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.