കിംസ് അൽശിഫയിൽ നൂതന ശസ്ത്രക്രിയ
Sunday, February 26, 2017 12:26 PM IST
പെരിന്തൽമണ്ണ: സ്പോർട്സ് ഇഞ്ചുറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് പ്രചോദനമാകുന്ന അപൂർവമായ ലിഗമെന്‍റ് പുനഃക്രമീകരണ ശസ്ത്രക്രിയ പെരിന്തൽമണ്ണ കിംസ് അൽശിഫയിൽ നടന്നു. ഫ്രാൻസിലെ ലിയോണിലുള്ള ഫിഫ മെഡിക്കൽ സെന്‍റർ ഓഫ് എക്സലൻസ് ആയ, സെന്‍റർ ഓർത്തോപീഡിക് സാൻഡിയിൽ ഓർത്തോപീഡിക് രംഗത്ത് വിദഗ്ധ പരിശീലനം നേടിയ ഡോ. അബ്ദുള്ള ഖലീലിന്‍റെ നേതൃത്വത്തിൽ മലപ്പുറത്തെ ഒരു പ്രഫഷണൽ താരത്തിന്‍റെ പരിക്ക് ഭേദമാക്കുന്നതിനാണ് ഈ ശസ്ത്രക്രിയ നടത്തിയത്.

കിംസ് അൽശിഫ ആർത്രോസ്കോപിക് ആൻഡ് സ്പോർട്സ് ഇഞ്ചുറി വിഭാഗം മേധാവിയും സർജനുമാണ് അബ്ദുള്ള ഖലീൽ. കായിക താരങ്ങൾക്ക് സാധാരണയായി സംഭവിക്കുന്നതാണ് മുട്ടിലെ ലിഗമെന്‍റിനുണ്ടാവുന്ന പരിക്ക്. ഇതു ശസ്ത്രക്രിയയിലൂടെ മാറ്റിവയ്ക്കുന്നതാണ് ചികിത്സാ രീതി. എന്നാൽ ഇത്തരം ശസ്ത്രക്രിയകൾക്ക് ശേഷം കായികരംഗത്ത് തിരികെയെത്തുന്ന കളിക്കാരനു മാറ്റിവച്ച ലിഗമെന്‍റ് കളിക്കിടയിൽ വീണ്ടും മുറിയാനുള്ള സാധ്യത വളരെ കൂടുതലണ്.

യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനായുള്ള പരിഹാരം തേടി നടത്തിയ ഗവേഷണത്തിന്‍റെ ഫലമായി മനുഷ്യശരീരത്തിൽ മുട്ടിനുള്ളിലേതുപോലെ തന്നെ മുട്ടിനു പുറത്തും ആന്‍റിരിയോ ലാറ്ററൽ ലിഗമെന്‍റ് ഉണ്ടെന്ന് അടുത്തകാലത്ത് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ വഴി പുനഃക്രമീകരണം ചെയ്താൽ പരിക്ക് ആവർത്തിക്കാനുള്ള സാധ്യത ഇല്ലാതാക്കാനോ അല്ലെങ്കിൽ കുറയ്ക്കാനോ സാധിക്കുന്നതായി തെളിഞ്ഞു. അഞ്ചു വർഷങ്ങൾക്കു മുമ്പു തന്നെ ഇത്തരം ശസ്ത്രക്രിയകൾ വികസിത രാജ്യങ്ങളിൽ ചെയ്തു തുടങ്ങിയിരുന്നെങ്കിലും ഇവിടെ ഇതാദ്യമായാണ്. മനുഷ്യ ശരീരത്തിൽ മുട്ടിനുള്ളിൽ സാധാരണയായി നാലു ലിഗമെന്‍റുകളാണ് കാണപ്പെടുന്നത്.


കായിക രംഗത്തുള്ളവർക്ക് ഇതിൽ ആന്‍റിരിയർ ക്രൂഷ്യേറ്റ് ലിഗമെന്‍റിനാണ് സാധാരണയായി പരിക്കേൽക്കാറുള്ളത്. ഇങ്ങനെ പരിക്കേറ്റാൽ പുനഃക്രമീകരണം ചെയ്ത് ഭേദമാക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ മാറ്റിവയ്ക്കുന്ന ലിഗമെന്‍റ് വീണ്ടും മുറിയാനുള്ള സാധ്യത കൂടുതലായതിനാൽ ഇതിന്‍റെ കൂടെ ആന്‍റിരിയോ ലാറ്ററൽ ലിഗമെന്‍റ് പുനഃക്രമീകരണം നടത്തുകയാണെങ്കിൽ കായിക ലോകത്തേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ സഹായകമാവും. വീണ്ടും വരുന്ന പരിക്കുകൾ ഗണ്യമായി കുറയ്ക്കാനും സാധിക്കും.
വാർത്താസമ്മേളനത്തിൽ വൈസ്ചെയർമാൻ പി. ഉണ്ണീൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. റിയാസ് ഖാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീണ്‍, അനസ്തെസിസ്റ്റ് ഡോ. സാജൻ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.