‘വരുംതലമുറയുടെ ഭാവിയെ കരുതി മലയോര ജനത’
Wednesday, January 18, 2017 3:29 PM IST
വരുംതലമുറയുടെ ഭാവിയെ കരുതി മലയോര ജനത വിയർപ്പുതുള്ളികൾക്കൊണ്ടു പടുത്തുയർത്തിയതാണ് ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജും അനുബന്ധസ്ഥാപനങ്ങളും. ഈ മഹത്‌സംരംഭത്തെ കെട്ടുകഥകളുടേയും ദുഷ്പ്രചാരണങ്ങളുടേയും മറപിടിച്ചു തച്ചുതകർക്കാമെന്നാണു ചിലരുടെ വ്യാമോഹമെന്നു കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങൾ സൂചിപ്പിക്കുന്നു.

കൊടികെട്ടിയ കുറുവടികളും കല്ലുകളുമായി അക്രമികൾ തിരിഞ്ഞിരിക്കുന്നതു തങ്ങളുടെ ഇടനെഞ്ചിനു നേരെയാണെന്നു തിരിച്ചറിഞ്ഞ മലയോര ജനത ജനകീയ പ്രതിരോധത്തിനു തയാറെടുത്തുകഴിഞ്ഞു. അധികാരത്തിന്‍റേയും രാഷ്‌ട്രീയത്തിന്‍റേയും പിൻബലത്തിൽ അടിച്ചുതകർക്കാൻ ഇറങ്ങിയിരിക്കുന്നവർ വിമൽജ്യോതിയുടെ ചരിത്രമറിയണം. നേട്ടങ്ങളറിയണം. ആയിരക്കണക്കിനു യുവജനങ്ങൾക്കു മാന്യമായ ജീവിതമാർഗം സിദ്ധിച്ചതിന്‍റെ അനുഭവങ്ങളറിയണം. സർവോപരി സത്യമറിയണം. മനോഹരമായ വിമൽജ്യോതി ഓഡിറ്റോറിയത്തിന്‍റെ ഉടഞ്ഞു ചിതറിയ ചില്ലുകൾ നോക്കി മലയോരനിവാസികളുടെ ചോദ്യമിതാണ്- അടിച്ചുതകർക്കാൻ ആർക്കാണവകാശം. ഈ ചോദ്യത്തിന്‍റെ ഉള്ളറകളിലേക്ക് നാളെ മുതൽ ദീപിക കടക്കുന്നു. ന്യൂസ്എഡിറ്റർ സി.കെ. കുര്യാച്ചൻ തയാറാക്കിയ പരമ്പര:

‘അടിച്ചുതകർക്കാൻ ആർക്കാണവകാശം’.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.