ശബരിമല സേഫ് സോണ്‍ വൻ വിജയം; പദ്ധതി വ്യാപിപ്പിക്കും
Wednesday, January 18, 2017 3:09 PM IST
പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പ് സംസ്ഥാന റോഡ് സേഫ്റ്റി അഥോറിറ്റിയുടെ സഹകരണത്തോടെ ശബരിമലയിൽ നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതി വിജയമായതോടെ ഇതിന്‍റെ മാതൃക പിന്തുടർന്നു സേഫ് കേരള പദ്ധതി പരിഗണനയിൽ.

സേഫ് കേരള നടപ്പാക്കുന്നത് സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പദ്ധതിയുടെ സ്പെഷൽ ഓഫീസറായ പി. ഡി. സുനിൽബാബുവിനെ ഗതാഗത സെക്രട്ടറി ചുമതലപ്പെടുത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റോഡ് സുരക്ഷാ പ്രവർത്തനങ്ങളിലൊന്നാണ് ശബരിമല സേഫ് സോണ്‍ പദ്ധതി.

കഴിഞ്ഞ ഏഴു വർഷമായി മോട്ടോർ വാഹന വകുപ്പ് ശബരിമലയിൽ സേഫ് സോണ്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ശബരിമല പാതയിൽ വാഹന അപകട നിരക്ക് മുൻ വർഷത്തേക്കാൾ 25 ശതമാനം കുറഞ്ഞതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വർഷം 5,400 തീർഥാടക വാഹന ബ്രേക്ക്ഡൗണുകളാണ് സേഫ് സോണ്‍ പദ്ധതിയിൽ പരിഹരിച്ചത്. നിലയ്ക്കലിലെയും പമ്പയിലെയും പാർക്കിംഗ് സ്ഥലത്തെ 4000ത്തോളം വാഹനങ്ങൾ ഉദ്യോഗസ്ഥരുടെയും മെക്കാനിക്കുകളുടെയും നേതൃത്വത്തിൽ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കി. ചെറുതും വലുതുമായ 215 അപകടങ്ങളിലും മോട്ടോർ വാഹന വകുപ്പ് സഹായവുമായെത്തി. വാഹനത്തിന്‍റെ കേടുപാടുകൾ തീർത്തതിനൊപ്പം പരിക്കേറ്റവരെ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിലുമെത്തിച്ചു.

ശബരിമല സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് ട്രാൻസ്പോർട്ട് കമ്മീഷണർ അനന്തകൃഷ്ണൻ വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്കു വാഹനങ്ങളുടെ ക്ഷമത ശ്രദ്ധിക്കേണ്ടതു സംബന്ധിച്ചു കത്ത് അയച്ചിരുന്നു. കൂടാതെ മൂന്നു തവണ അദ്ദേഹം ശബരിമലയിലെ വകുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തി. മോട്ടോർ വാഹന വകുപ്പിന്‍റെ 14 സ്ക്വാഡുകളാണ് സേഫ് സോണിൽ ഉൾപ്പെട്ട 400 കിലോമീറ്റർ പാതയിൽ പട്രോളിംഗ് നടത്തിയത്. മകരവിളക്ക് ദിവസം 70 അധിക സ്ക്വാഡുകളും രംഗത്തുണ്ടായിരുന്നു. 36 മണിക്കൂർ തുടർച്ചയായാണ് ഈ സ്ക്വാഡുകൾ മകരവിളക്കിനു പ്രവർത്തിച്ചത്.

ഇത്തവണ നാലു ലക്ഷം കിലോമീറ്ററാണ് വകുപ്പിന്‍റെ വാഹനങ്ങൾ പട്രോളിംഗ് നടത്തിയത്. വാഹനങ്ങളുടെ നീക്കം ശ്രദ്ധിച്ചു റോഡിൽ ബ്ലോക്കും അപകടവും ഉണ്ടാവാതെ സൂക്ഷിക്കുകയാണു സേഫ് സോണ്‍ പദ്ധതിയുടെ ലക്ഷ്യം. 30 വാഹന നിർമാതാക്കളുടെ സഹകരണവും 150 മെക്കാനിക്കുകളുടെ സേവനവും മോട്ടോർ വാഹന വകുപ്പിനു ലഭിച്ചു.

60 റിക്കവറി വാഹനങ്ങളും ക്രെയിനുകളും ആംബുലൻസുകളും ഉണ്ടായിരുന്നു. പട്രോളിംഗ് വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും കാമറകളും ഘടിപ്പിച്ചിരുന്നു.
കൂടാതെ സുരക്ഷിത യാത്ര സംബന്ധിച്ച് ആറു ഭാഷകളിൽ ലഘുലേഖകൾ തയാറാക്കി തീർഥാടക വാഹനങ്ങളിൽ നൽകി. കൊടും വളവുകളിൽ എതിർ ദിശയിൽനിന്നു വരുന്ന വാഹനം കാണാൻ റോഡിൽ കണ്ണാടികളും സ്ഥാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.