വിദ്യാസമുന്നതി: പഠനത്തിനൊരു കൈത്താങ്ങ്‌
സംസ്ഥാനത്തെ മുന്നോക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സമുന്നതി) നടപ്പാക്കുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, സിഎ, സിഎംഎ (ഐസിഡബ്ല്യുഎ) സിഎസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.

മാർഗനിർദേശങ്ങൾ

അപേക്ഷകർ കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാകണം.അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ മാത്രം നിർബന്ധമായി രജിസ്റ്റർ ചെയ്യുകയും അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നന്പർ ഉപയോഗിച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്യണം.

ഡാറ്റാ ബാങ്ക് രജിസ്ട്രേഷൻ നന്പർ മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ളവർ പ്രസ്തുത നന്പർ ഉപയോഗിച്ച് സ്കോളർഷിപ്പ് സ്കീമിന്‍റെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗങ്ങളിൽ നിന്നും രണ്ടുലക്ഷം രൂപ കവിയാൻ പാടില്ല.അപേക്ഷകൾ ഓണ്‍ലൈനായാണ് അയയ്ക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുന്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കണം.സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം.സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകരായ വിദ്യാർഥികൾക്ക് നാഷണലൈസ്ഡ് / ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. സർക്കാരിൽ നിന്നുള്ള ഫണ്ടിന്‍റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്. കുറഞ്ഞ വരുമാന പരിധിയിൽപ്പെടുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടും, ഫണ്ടിന്‍റെ ലഭ്യതയ്ക്കനുസൃതമായിട്ടുമാണ് ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയാറാക്കുന്നത്. അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും അപേക്ഷകരായ വിദ്യാർഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളൂ.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിവരെ അപേക്ഷ തിരുത്തുന്നതിനുള്ള അവസരം ലഭിക്കും. പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും അപൂർണമായതുമായ അപേക്ഷകൾ നിരസിക്കും. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ ഇതര സ്കോളർഷിപ്പുകൾ/സ്റ്റൈപ്പൻഡുകൾ ലഭിക്കുന്ന വിദ്യാർഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. ഇതുസംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയതായി തെളിയുന്നപക്ഷം സ്കോളർഷിപ്പ് ഇനത്തിൽ ലഭ്യമായ തുക 15 ശതമാനം കൂട്ടുപലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതാണ്. പ്രസ്തുത വിദ്യാർഥി തുടർന്ന് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹനല്ലാതാകുന്നു. ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചവർ അപേക്ഷയുടെയും രേഖകളുടെയും പകർപ്പുകൾ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന് തപാലിൽ അയച്ചുതരേണ്ടതില്ല.സ്കോളർഷിപ്പ് നൽകുന്നത് സംബന്ധിച്ച കോർപറേഷന്‍റെ തീരുമാനം അന്തിമമാണ്. ഇതുസംബന്ധിച്ച അപ്പീലുകൾ സ്വീകരിക്കുന്നതല്ല. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15.11.2017.

ഹൈസ്കൂൾ

രണ്ടായിരം രൂപ വീതം 2200 പേർക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. മുൻ വാർഷിക പരീക്ഷയിൽ 70 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത.

ഹയർ സെക്കൻഡറി

മൂവായിരം രൂപ വീതം 15000 പേർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ് ഗ്രേഡ്/70 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത.

ഡിപ്ലോമ/സർട്ടിഫിക്കറ്റ്

ആറായിരം രൂപ വീതം ആയിരം പേർക്കാണ് സ്കോളർഷിപ്പ് നൽകുക. കേരളത്തിലെ സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 25 വയസ് തികയാൻ പാടില്ല. ഡിപ്ലോമ വിദ്യാർഥികൾക്ക് എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ 70 ശതമാനം മാർക്ക്/ബി പ്ലസ് ഗ്രേഡാണ് അടിസ്ഥാന യോഗ്യത. സർട്ടിഫിക്കറ്റ് കോഴ്സ് വിദ്യാർഥികൾക്ക് എസ്എസ്എൽസി/തത്തുല്യ പരീക്ഷയിൽ 60 ശതമാനം മാർക്ക്/ബി ഗ്രേഡാണ് അടിസ്ഥാന യോഗ്യത.

ബിരുദം

പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 3000 പേർക്ക് ഏഴായിരം രൂപ വീതമാണ് സ്കോളർഷിപ്പ് നൽകുന്നത്. നോണ്‍ പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 5000 പേർക്ക് അയ്യായിരം രൂപ വീതമാണ് സ്കോളർഷിപ്പ്. കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയന്‍റിഫിക്ക് സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് സ്കോളർഷിപ്പിന് അർഹരാകുന്നത്. അപേക്ഷിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാടില്ല കൂടാതെ പ്ലസ്ടു/ഹയർ സെക്കൻഡറി തലത്തിൽ 70 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡാണ് അടിസ്ഥാന യോഗ്യത.

ബിരുദാനന്തര ബിരുദം

പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 1250 പേർക്ക് എണ്ണായിരം രൂപ വീതമാണ് സ്കോളർഷിപ്പ് നൽകുന്നത്. നോണ്‍ പ്രഫഷണൽ ബിരുദ വിദ്യാർഥികളിൽ 2000 പേർക്ക് ആറായിരം രൂപ വീതമാണ് സ്കോളർഷിപ്പ്. കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ച കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസർച്ച് ആൻഡ് സയന്‍റിഫിക്ക് സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ് സ്കോളർഷിപ്പിന് അർഹരാകുന്നത്.

അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാടില്ല കൂടാതെ ബിരുദ തലത്തിൽ സയൻസ് വിഭാഗത്തിന് 75 ശതമാനം/തത്തുല്യ ഗ്രേഡ്, ആർട്സ് ആൻഡ് കൊമേഴ്സ് വിഭാഗത്തിന് 60 ശതമാനം/തത്തുല്യ ഗ്രേഡ്, നിയമം ആൻഡ് മാനേജ്മെന്‍റ് വിഭാഗത്തിന് 60 ശതമാനം/തത്തുല്യ ഗ്രേഡ് എന്നിവയാണ് അടിസ്ഥാന യോഗ്യത.
സിഎ, സിഎസ്, സിഎംഎ

നൂറ് വിദ്യാർഥികൾക്ക് പതിനായിരം രൂപയാണ് സ്കോളർഷിപ്പ് നൽകുന്നത്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്‍റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കന്പനി സെക്രട്ടറീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്) മുതലായ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. അപേക്ഷ ക്ഷണിക്കുന്ന അവസരത്തിൽ അപേക്ഷകന് 35 വയസ് തികയാൻ പാടില്ല. കൂടാതെ അപേക്ഷകർ സിഎ, സിഎംഎ(ഐസിഡബ്ല്യുഎ), ഇന്‍റർമീഡിയേറ്റ് തലം, സിഎസ് (എക്സിക്യൂട്ടീവ് പ്രോഗ്രാം തലം പൂർത്തിയാക്കി നാലുവർഷം കഴിയാത്തവരാകണം) എന്നിവയാണ് അടിസ്ഥാന യോഗ്യത.
ദേശീയ സ്ഥാപനങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നന്പറിലേക്ക് എസ്എംഎസ് ലഭിക്കുന്നതാണ്.

എസ്എംഎസ് ലഭിക്കുന്ന അപേക്ഷകർ മാത്രം ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പും ഫീസ് ഒടുക്കിയതിന്‍റെ അസൽ രസീതും നിർദേശിച്ചിട്ടുള്ള രേഖകളും തപാലിൽ അയച്ചുകൊടുക്കേണ്ടതാണ്. 120 വിദ്യാർഥികൾക്ക് 50000 രൂപ വീതമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. പ്രീമിയർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐഐടി, ഐഐഎം, ഐഐഎസ്‌സി, എൻഐടി നാഷണൽ ലോ സ്കൂൾ, ഫിലിം സ്കൂൾസ്, നിഫ്റ്റ് തുടങ്ങിയവയിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.

അടിസ്ഥാന യോഗ്യത: അപേക്ഷ ക്ഷണിക്കുന്നവ അവസരത്തിൽ 35 വയസ് തികയുവാൻ പാടില്ല.

പരിശീലനത്തിനും പണം

സംസ്ഥാനത്തെ മുന്നോക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് വിവിധ മത്സര പരീക്ഷകളിൽ പരിശീലനം നേടുന്നതിന് സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ധന സഹായം നൽകുന്നു. മെഡിക്കൽ/ എൻജിനിയറിംഗ്, സിവിൽ സർവീസ്, ബാങ്ക്/ പിഎസ്‌സി/യുപിഎസ്‌സി തുടങ്ങിയ മത്സര പരീക്ഷകൾക്കു പരിശീലനം നേടുന്നതിനാണു സഹായം നൽകുന്നത്.
അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഓണ്‍ലൈൻ ഡാറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്യുന്പോൾ ലഭിക്കുന്ന രജിസ്റ്റർ നന്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാലര ലക്ഷം രൂപയിൽ താഴെയായിരിക്കണം. ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്.

പരിശീലന ധനസഹായം ഒടുക്കിയ ഫീസ് തിരികെ നൽകുന്ന മാതൃകയിലാണ്. അപേക്ഷകൻ ഒടുക്കിയ ഫീസ് തുക മാത്രമേ അനുവദിച്ചു നൽകുകയുള്ളൂ. മുന്പ് പരിശീലന സഹായം ലഭിച്ചവർ പുതുതായി അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്. ഈ തീയതി വരെ മാത്രമേ നൽകിയ അപേക്ഷകളിൽ തിരുത്ത് വരുത്താൻ സാധിക്കൂ.

സിവിൽ സർവീസ്: സിവിൽ സർവീസസ് പ്രിലിമിനറി കോഴ്സിന് ധനസഹായമായി പരമാവധി 15000 രൂപയും മെയിൻസ് കോഴ്സിന് ധനസഹായമായി പരമാവധി 25000 രൂപയും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ഉദ്യോഗാർഥികൾക്ക് സിവിൽ സർവീസസ് ഇന്‍റർവ്യൂവിന് പങ്കെടുക്കാൻ ധനസഹായമായി പരമാവധി 30000 രൂപ ലഭിക്കും.

മെഡിക്കൽ/എൻജിനിയറിംഗ്: ബിരുദതലത്തിൽ 20 വയസാണ് അപേക്ഷകർക്ക് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. എസ്എസ്എൽസി പഠനം പൂർത്തിയാക്കിയവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഓരോ വിഷയത്തിനും ബി പ്ലസ് ഗ്രേഡ് അല്ലെങ്കിൽ 70 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. എച്ച്എസ്എസ് പഠനം പൂർത്തിയാക്കിയവർക്ക് കെമിസ്ട്രി, ഫിസിക്സ്, ഓപ്ഷണൽ വിഷയം എന്നിവയിൽ ഓരോ വിഷയത്തിനും ബി പ്ലസ് ഗ്രേഡ് അല്ലെങ്കിൽ 70 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. ബിരുദാനന്തര ബിരുദതലത്തിൽപ്പെട്ട അപേക്ഷകർ 60 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം. പ്രായപരിധിയില്ല. പരിശീലന ധനസഹായം പരമാവധി 10000 രൂപ.

ബാങ്ക്/പിഎസ‌്സി/യുപിഎസ‌്സി പരീക്ഷകൾ: അപേക്ഷകർ പരീക്ഷാ പരിശീലനത്തിനായി നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരായിക്കണം. ധനസഹായമായി പരമാവധി ആറായിരം രൂപ വരെ ലഭിക്കും. അപേക്ഷാർഥിക്ക് അതത് മത്സര പരീക്ഷകൾക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതകൾ ഉണ്ടായിരിക്കണം.

തെറ്റായ വിവരങ്ങൾ നൽകിയ അപേക്ഷകൾ നിരസിക്കപ്പെടും. പരിശീലന ധനസഹായത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകർക്ക് അപേക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നന്പറിലേയ്ക്ക് എസ്എംഎസ് ലഭിക്കും. എസ്എംഎസ് ലഭിക്കുന്ന അപേക്ഷകർ മാത്രം സർട്ടിഫിക്കറ്റുകൾ എത്തിച്ചുനൽകേണ്ടതാണ്. കേരള സ്റ്റേറ്റ് വെൽഫെയർ കോർപറേഷൻ ഫോർ ഫോർവേർഡ് കമ്യൂണിറ്റീസ് ലിമിറ്റഡ്, ടിസി 9/476, എൽ2, കുലീന, ജവഹർ നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം - 3 എന്ന വിലാസത്തിൽ അയയ്ക്കണം.