അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കന്പനിയിൽ 50 അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ
വിള ഇൻഷ്വറൻസ് സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കന്പനി ഇന്ത്യ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ തെരഞ്ഞെടുക്കുന്നു. 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അഗ്രിക്കൾച്ചർ സയൻസ്, ഐടി, ഫിനാൻസ്, ലീഗൽ, സ്റ്റാറ്റിസ്റ്റിക്സ്, മാർക്കറ്റിംഗ് ആൻഡ് ജനറലിസ്റ്റ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. സ്കെയിൽ വൺ കേഡറിലുള്ള തസ്തികയാണ്.

യോഗ്യതകൾ
ഗ്രൂപ്പ് എ- അഗ്രിക്കൾച്ചർ- ബിഎസ്‌സി (അഗ്രികൾച്ചർ)/ അഗ്രികൾച്ചർ എൻജിനിയറിംഗിൽ ബിഇ/ ബിടെക് അല്ലെങ്കിൽ എംഎസ്‌സി (അഗ്രികൾച്ചർ).
ഗ്രൂപ്പ് ബി- ഐടി-കംപ്യൂട്ടർ/ഐടിയിൽ ബിഇ/ ബിടെക് അല്ലെങ്കിൽ ഐടിയിലോ കംപ്യൂട്ടർ മാനേജ്മെന്‍റിലോ എംടെക്.
ഗ്രൂപ്പ് സി- ഫിനാൻസ്-ബികോം/സിഎ/ കംപ്യൂട്ടർ സെക്രട്ടറി/ കോസ്റ്റ് ആൻഡ് മാനേജ്മെന്‍റ് അക്കൗണ്ടന്‍റ്/എംബിഎ.
ഗ്രൂപ്പ് ഡി- ലീഗൽ-നിയമത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
ഗ്രൂപ്പ് ഇ- സ്റ്റാറ്റിസ്റ്റിക്സ്-ബിഎസ്‌സി (സ്റ്റാറ്റിസ്റ്റിക്സ്) അല്ലെങ്കിൽ എംഎസ്‌സി (സ്റ്റാറ്റിസ്റ്റിക്സ്).
ഗ്രൂപ്പ് എഫ്- മാർക്കറ്റിംഗ്- മാർക്കറ്റിംഗ്/ സെയിൽസിൽ ബിരുദം/ എംബിഎ.
ഗ്രൂപ്പ് ജി- ജനറലിസ്റ്റ്-ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.

പ്രായം- കുറഞ്ഞത് 21 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസാണ്. സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചിയിക്കുക. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ചട്ടപ്രകാരമുള്ള ഇളവുകൾക്ക് മറ്റ് സംവരണ വിഭാഗക്കാരും യോഗ്യരാണ്.

തെരഞ്ഞെടുപ്പ്- ഓൺലൈൻ പരീക്ഷ‍യും അഭിമുഖവും ഉണ്ടായിരിക്കും. 2017 നവംബറിലായിരിക്കും പരീക്ഷ. ജനറലിസ്റ്റ് വിഭാഗത്തിലേക്ക് റീസണിംഗ്, ഇംഗ്ലീഷ്, ജനറൽ അവേർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടാവുക.വിശദമായ സിലബസും പരീക്ഷാ പാറ്റേണും www.aicof india.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷയിൽ പങ്കെടുക്കാൻ സൗകര്യമുണ്ട്. അപേക്ഷിക്കേണ്ട വിധം- www.aicofindia.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.അവസാന തീയതി ഒക്ടോബർ പത്ത്.

അപേക്ഷാ ഫീസ്- എസ്‌സി, എസ്ടി വിഭാഗക്കാരും അംഗപരിമിതരും 100 രൂപയും മറ്റ് വിഭാഗക്കാർ 650 രൂപയും ഓൺലൈനായി ഫീസ് അടയ്ക്കണം.
വിശദമായ വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം അപേക്ഷിക്കുക. അപേക്ഷിച്ചു കഴിഞ്ഞാൽ ഇ-റസീപ്റ്റ് പ്രിന്‍റ് എടുത്ത് സൂക്ഷിക്കണം.