പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള കാന്പസ് റിക്രൂട്ട്മെന്‍റ് നിർത്തലാക്കാൻ നിർദേശം
പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തിവരുന്ന കാന്പസ് റിക്രൂട്ട്മെന്‍റുകൾ നിർത്തലാക്കാൻ നിർദേശം. സർക്കാർ ജോലിയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിന് ഭരണഘടന നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന കാന്പസ് റിക്രൂട്ട്മെന്‍റുകൾ നിർത്തലാക്കാൻ നിയമമന്ത്രാലയമാണ് കേന്ദ്രസർക്കാരിനു ശിപാർശ ചെയ്തിരിക്കുന്നത്.

രാജ്യത്തെ ഐഐഎം, ഐഐടി പോലെയുള്ള പ്രമുഖ കോളുകളിൽനിന്നു മാത്രം കാന്പസ് റിക്രൂട്ട്മെന്‍റ് നടത്തി ബാങ്കുകളിലേക്കും മറ്റു സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഉദ്യോഗാർഥികളെ എടുക്കുന്നത് വിവേചനത്തിനു കാരണമായെന്നു നിയമന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

2015 സെപ്റ്റംബർ ഏഴിന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള കാന്പസ് റിക്രൂട്ടമെന്‍റ് നിരോധിച്ചിരുന്നു.

സ്വകാര്യ കോളജുകളിൽനിന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ കാന്പസ് റിക്രൂട്ട്മെന്‍റ് നടത്തുന്പോൾ, സർക്കാർ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവസരം നഷ്ടമാകുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ, മികച്ച ഉദ്യോഗാർഥികളെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാൻ കാന്പസ് റിക്രൂട്ട്മെന്‍റ് കൊണ്ട് സാധിക്കുമെന്ന് പിന്നീട് കോടതി വ്യക്തമാക്കി.

കാന്പസ് റിക്രൂട്ട്മെന്‍റ് മൗലികാവകാശങ്ങളുടെ ലംഘനമാണുന്നുള്ള വാദത്തെത്തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിയമമന്ത്രാലയത്തിനു നിർദേശം നല്കി. ഇതിനെത്തുടർന്നാണ് കാന്പസ് റിക്രൂട്ട്മെന്‍റ് വിവേചനത്തിനു കാരണമാകുമെന്ന് നിയമമന്ത്രാലയം ശിപാർശ ചെയ്തിരിക്കുന്നത്.